വെറുതെ കളിച്ചുല്ലസിച്ചും, കൂട്ടുകൂടിയും മാമ്പഴം പെറുക്കിയും പുഴയില്‍ ചാടിയും കഴിഞ്ഞ വേനലവധിക്കാലം മാഞ്ഞു പോയി. സമ്മര്‍ ക്യാംപുകളിലാണ് കുട്ടികള്‍. പുതിയ അറിവുകള്‍, കലാകായിക പരിശീലനം. ടൈംടേബിളുണ്ട് അവധിക്കാലത്തിന്. കുട്ടിക്ക്യാംപുകളുടെ സംഘാടകര്‍ക്കും തിരക്കിന്റെ കാലം. ഫേസ്ബുക്കും വാട്ട്സ്ആപ്പും ടിവിയുമായി അവധിക്കാലം മാറി. ഗൃഹപാഠങ്ങളും അവധിക്കാല പഠനങ്ങളുമായി എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന അവധിക്കാലങ്ങൾ കുട്ടികൾക്ക് നഷ്ടമായി. നാളെയുടെ പൗരന്മാരാണ് ഇന്നത്തെ കുട്ടികൾ. അവർ മണ്ണിനെ അറിഞ്ഞ് മനുഷ്യനെ അറിഞ്ഞ് വളരണം. അവധിക്കാലങ്ങളിൽ അവർക്ക് ടൈംടേബിൾ നിശ്ചയിക്കാതെ ഇരിക്കൂ. ഇതൊരു അപേക്ഷയാണ്.
- Home
- Choondu Viral
- നഷ്ടമാകുന്ന അവധിക്കാലങ്ങൾ
More in Choondu Viral
-
കേരളം മറക്കുന്നുവോ ഈ മിന്നും താരങ്ങളെ
-
ദലിത് ശാന്തി നിയമനത്തിലെ രാഷ്ട്രീയം
-
ദുരിതങ്ങളുടെ ആദിവാസിത്തുരുത്ത്
-
കേരളത്തിന്റെ മുറിവായി ഹാദിയ
-
രാജ്യത്തിനിത് പാതിരാക്കാലം
-
വയനാട് മാറുന്നു; കേരളത്തിന് മുന്നറിയിപ്പു നല്കി
-
മുസ്ലിമിനെ സംശയമുനയിൽ നിറുത്തി നേട്ടമുണ്ടാക്കുന്നത് ആരാണ്
-
ഓൺലൈൻ തിമിംഗലങ്ങൾ വെല്ലുവിളിക്കുന്നത് ആരെ?
-
ആശങ്കയുയർത്തുന്ന കായൽമാലിന്യം
-
ചെറുതല്ല ആനകാര്യം
-
മൂന്നാം മുറയിൽ അഭിരമിക്കുന്ന പൊലീസ്
-
പ്ലാച്ചിമട; ഒരു സമരഗാഥ
-
നിഗൂഢതയുടെ നിലവറയും വിശ്വാസങ്ങളും
-
നഴ്സുമാരുടെ ധർമ സമരത്തിന് എന്തു പോംവഴി
-
കുടിയേറ്റക്കാരോട് എന്തിനീ നീതി നിഷേധം ?
-
ആദിവാസികളോട് എന്തിനീ വഞ്ചന ?
-
വിമതശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ
-
രാജ്യത്തിന്റെ അതിർത്തിയിൽ ദുരിത ജീവിതം
-
നായ്ക്കളെ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ?
-
തൊഴിലുറപ്പിനോട് എന്തിനീ അവഗണന ?