E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

ഉത്തരകൊറിയയെ സഹായിക്കാൻ ചൈനീസ് സേന ഇറങ്ങി, അമേരിക്കൻ സേനയെ വീഴ്ത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

korea-china
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചൈനയുടെ വരവ് 

സിയോള്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സേനയോട് 38ാമതു പാരലല്‍ കടന്നു മുന്നേറാന്‍ ജനറല്‍ ഡഗ്ലസ് മാക്ആര്‍തര്‍ ഉത്തരവിട്ടു. ചൈനീസ് അതിര്‍ത്തി വരെ കടന്നു ചെല്ലാനായിരുന്നു നിര്‍ദേശം. കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ഉത്തരകൊറിയന്‍ സേനയെ എന്നെന്നേക്കുമായി നിലം പരിശാക്കണം. തുടര്‍ന്ന്, രണ്ടു കൊറിയകളെയും സംയോജിപ്പിക്കണം എന്നതായിരുന്നു മാക് ആര്‍തറിന്റെ ഉദ്ദേശ്യം. ഇതേസമയത്തു തന്നെ യുദ്ധലക്ഷ്യത്തില്‍ മാറ്റം വരുത്തിക്കൊണ്ട് യുഎന്‍ പുതിയ പ്രമേയം പാസാക്കി. ദക്ഷിണകൊറിയയുടെ രക്ഷയ്ക്കു പുറമേ ഉപദ്വീപില്‍നിന്നു കമ്യൂണിസം തുടച്ചുനീക്കുകയെന്നതും മുന്‍ഗണനാ പട്ടികയില്‍ കടന്നെത്തി.  

38ാമതു പാരലല്‍ കടക്കാനുള്ള തീരുമാനം മാക്ആര്‍തറിന് ആത്മഹത്യാപരമായി. 1950 ഒക്‌ടോബര്‍ ഒന്നിനാണ് യുഎന്‍ സൈന്യം 38ാമതു പാരലല്‍ കടന്നത്. ചില കാര്യങ്ങളില്‍ മക് ആര്‍തര്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയന്‍ സേനയെ തുരത്താനുള്ള ശ്രമത്തില്‍ ഒരു കാരണവശാലും കൊറിയയോട് ചേര്‍ന്ന് കിടക്കുന്ന സോവിയറ്റ് മഞ്ചൂറിയയുടെ അതിര്‍ത്തി കടക്കരുത്, സോവിയറ്റ്, ചൈന നേരിട്ട് ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യത്തില്‍ സൈനിക നടപടി തുടരരുത്, സോവിയറ്റ് മഞ്ചൂറിയന്‍ അതിര്‍ത്തി ആക്രമണത്തില്‍ കൊറിയക്കാരല്ലാത്ത സൈനികര്‍ പങ്കെടുക്കരുത് തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹത്തെ പ്രസിഡന്റ് തന്നെ അറിയിച്ചിരുന്നു.  

എന്നാല്‍ ഇതുകണക്കിലെടുക്കാതെ വര്‍ധിത വീര്യത്തോടെ മുന്നേറിയ ആര്‍തറിന്റെ യുദ്ധതന്ത്രം പൊളിഞ്ഞെന്നു മാത്രമല്ല ജോസഫ് സ്റ്റാലിന്റെ അഭ്യര്‍ഥന പ്രകാരം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉത്തരകൊറിയയുടെ രക്ഷയ്‌ക്കെത്താന്‍ തീരുമാനിക്കുകയും ചെയ്തു. യുഎസ് സേന കൂടുതല്‍ മുന്നേറിയാല്‍, തങ്ങള്‍ യുദ്ധത്തില്‍ ഇടപെടുമെന്ന് ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ലായ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ബ്ലാക്ക്‌മെയിലിങ് തന്ത്രമാണെന്നു പറഞ്ഞ് അമേരിക്ക ഇതു തള്ളിക്കളഞ്ഞു.  

പൂർണരൂപം വായിക്കാം