വര്‍ക്കല എസ്.ആര്‍. കോളജ് ഉടമയില്‍ നിന്ന് 25 ലക്ഷം രൂപവാങ്ങിയിട്ടുണ്ടെന്ന് സതീഷ് നായര്‍. കോളജുമായി ഉണ്ടായിരുന്നത് കണ്‍സള്‍ട്ടന്‍സി ഇടപാടായിരുന്നു. 50ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍ ഉറപ്പിച്ചത്. ഇടപാടിലെ തര്‍ക്കങ്ങളാണ് വിവാദത്തിന് കാരണമെന്നും ബിജെപിക്ക് ബന്ധമില്ലെന്നും സതീഷ് നായര്‍ പറഞ്ഞു. ബിജെപിയിലെ മെഡിക്കല്‍കോഴ വിവാദത്തില്‍ വിജിലന്‍സിന് മൊഴിനല്‍കാനെത്തിയതായിരുന്നു സതീഷ്നായര്‍.
Advertisement