മീന്‍പിടുത്ത ബോട്ടിലിടിച്ച് രണ്ട് തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ പാനമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബോട്ടുടമ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിന് കോടതി നിര്‍ദേശം നല്‍കിയത്. പുറംകടലില്‍ നങ്കൂരമിട്ട കപ്പലിൽ കേന്ദ്ര ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.
Advertisement