വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാറിനെക്കുറിച്ചുളള സി.എ.ജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്ന് എ.കെ.ആന്‍റണി. ഒരു സര്‍ക്കാരും സി.എ.ജി റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് നടപടി എടുത്തിട്ടില്ല. റിപ്പോര്‍ട്ട് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും എ.കെ.ആന്‍റണി കൊച്ചിയില്‍ ആവശ്യപ്പെട്ടു.
Advertisement