കാലം കാത്തുവച്ച നീതി; ഒടുവിൽ തൂക്കുമരത്തിലേക്ക്

Nirbhay-19
SHARE

മരണത്തോട് മല്ലിട്ട് കിടന്ന മകൾക്ക് ഒരിറ്റ് വെള്ളം നൽകാനാവാതെ നിസഹായയായ  ദുഃഖം എങ്ങനെ മറക്കുമെന്ന് ആശാദേവി ചോദിക്കുന്നു. 2012 ഡിസംബർ 16  ആ ദിവസം വൈകിട്ട് നാലര മണി നേരത്താണ് മകൾ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയത്. ശരാശരി മധ്യവർഗ കുടുംബത്തിലെ മൂത്ത മകൾ. ഡോക്ടറാകാൻ കൊതിച്ച പാരാമെഡിക്കൽ വിദ്യാർഥി.... നിർഭയ കേസിൽ ഒടുവിൽ നീതി നടപ്പിലാകുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...