മുല്ലപ്പള്ളി ഇല്ലാതെ വടകരയോ? തിരിച്ചു പിടിക്കാൻ വനിത? സാധ്യത ഇങ്ങനെ

vadakara-table
SHARE

ആരാകണം നമ്മുടെ സ്ഥാനാര്‍ഥി ? ആ ചോദ്യത്തിന്റെ ഉത്തരംതേടിയുള്ള ചര്‍ച്ചകള്‍ മുന്നണികളില്‍ ആരംഭിച്ചുകഴിഞ്ഞു. കൈനീട്ടാനും കൈമാറാനും മടിക്കാതെ വലുപ്പചെറുപ്പമില്ലാതെ പാര്‍ട്ടികള്‍ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ട്. നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. ആ സാഹചര്യത്തില്‍ ആരാകണം സ്ഥാനാര്‍ഥി എന്ന ചോദ്യം വോട്ടര്‍മാര്‍ക്കിടയിലും ഉയരേണ്ടതുണ്ട്. അതിന്റെ ഉത്തരം നിശ്ചയിക്കാനുമുള്ള അവകാശം ഒരോ വോട്ടര്‍ക്കുമുണ്ട്. 

സംസ്ഥാനത്തെ ഇരുപതുമണ്ഡലങ്ങളില്‍ ആരാകണം സ്ഥാനാര്‍ഥി ? സജീവമായ ചര്‍ച്ചകളില്‍ പേരുകള്‍ പലതുണ്ട്. ആ ചര്‍ച്ചകളിലേക്ക് പ്രേക്ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് മനോരമ ന്യൂസ്.   നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ വോട്ടര്‍മാര്‍ക്ക് നിശ്ചയിക്കാം. ഇക്കാര്യത്തില്‍ വോട്ടിങ് പുരോഗമിക്കുകയാണ്. www.manoramanews.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താം.

വടകരയിൽ ആരാകും സ്ഥാനാർഥി. കാണാം വിഡിയോ സ്റ്റോറി

MORE IN KERALA
SHOW MORE