കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ തള്ളി. അസം സ്വദേശി ലേമാൻ കിസ്ക് എന്ന 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശി പാണ്ടി ദുരൈ എന്നയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ലേമാന് കിസ്ക് മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയും, തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ കൊണ്ട് തള്ളുകയുമായിരുന്നു. ഏപ്രിൽ 26ന് കൊലപാതകം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത് തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചതായും വാകത്താനം പൊലീസ് പറഞ്ഞു
ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് വേസ്റ്റ് കുഴിയിൽ തള്ളി
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
‘കോണ്‍ഗ്രസ് വന്നാല്‍ രാമക്ഷേത്രം ബുള്‍ഡോസറിന് തകര്‍ക്കും’; മോദിയുടെ പുതിയ വാദം
-
കേജ്രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യം തേടി പൊലീസ്; പി.എയെ അറസ്റ്റ് ചെയ്തേക്കും
-
ഗതാഗതക്കുരുക്കില്‍ മുന്നോട്ടെടുത്ത് ടിപ്പര്‍; പെണ്‍കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു
-
തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം; ഐ.ആര്.ഇയ്ക്ക് കരാര്‍
-
രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു; അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്; സുഹൃത്ത് അറസ്റ്റില്‍
-
സുധാകരന്–എ ഗ്രൂപ്പ് പോര് മുറുകുന്നു; ഹൈക്കമാന്‍ഡിന് മുന്നിലേക്ക്
RELATED STORIES
-
'ങ്ങള് തെളിവുകള്‍ തരീ എന്നാണ് സി.ഐ പറഞ്ഞത്'; പന്തീരാങ്കാവ് പൊലീസിനെതിരെ വീണ്ടും ആരോപണം
-
വാക്കുതര്‍ക്കം; പിന്നാലെ യുവാവിനെ ക്രൂരമായി കുത്തിക്കൊന്നു
-
ലണ്ടനിലെ ബസ് സ്റ്റോപില് ഇന്ത്യന്‍ വംശജ കുത്തേറ്റ് മരിച്ചു; യുവാവ് അറസ്റ്റില്‍
-
കൂടുന്ന അക്രമങ്ങളും കൊലകളും; പൊലീസില്‍ നിന്നും നീതിയില്ല; ഇതെന്ത് നാട് ?
-
ഇരട്ടയാറിലെ അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.