മേയർ - ബസ് ഡ്രൈവർ തർക്കത്തിൽ പരസ്പരവിരുദ്ധ പ്രസ്താവനകളുമായി മേയർ ആര്യ രാജേന്ദ്രനും എ.എ.റഹീം എം.പിയും. ഭർത്താവും എം.എൽ.എയുമായ സച്ചിൻദേവ് ബസിൽ കയറിയിട്ടില്ലെന്ന മേയർ ആണയിടുമ്പോൾ, സച്ചിൻ ബസിൽ കയറിയെന്ന് എ.എ.റഹീം സ്ഥിരീകരിച്ചു. അതേസമയം, തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഡ്യൂട്ടിറജിസ്റ്ററിലും തിരിമറി നടന്നെന്ന് വ്യക്തമാക്കുന്ന രേഖ എം.വിൻസന്റ് എം.എൽ.എ പുറത്തുവിട്ടു. ഇതിനിടെ, ഡ്രൈവർ യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടു. മേയർ - ബസ് ഡ്രൈവർ തർക്കത്തിൽ ഇരട്ട നീതിയോ ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം
മേയർ - ബസ് ഡ്രൈവർ തർക്കത്തിൽ ഇരട്ട നീതിയോ ?
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
സോളര്‍ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
-
മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; പെരുമഴ വരുന്നു; ജാഗ്രത നിര്‍ദേശം
-
‘പാര്‍ട്ടിക്ക് പുറത്താകും’; മമതയെ കുത്തിയ അധിറിന് ഖര്‍ഗെയുടെ താക്കീത്
-
കേജ്രിവാളിന്റെ പി.എ അറസ്റ്റില്‍; സ്വാതിയുടെ ദേഹത്ത് പരുക്കുകളെന്ന് റിപ്പോര്‍ട്ട്
-
ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന; യുവതിയടക്കം ആറുപേര്‍ പിടിയില്‍
-
ബാലമുരുകന് രക്ഷപെട്ടത് മോഷ്ടിച്ച ബൈക്കില്‍; കേരളം വിട്ടെന്ന് സൂചന
RELATED STORIES
-
'തിരുവനന്തപുരം നഗരം ഏഷ്യയിൽ തന്നെ ഒന്നാമത്': ഫെയ്സ്ബുക്ക് പോസ്റ്റുമായി മേയർ
-
പന്തീരങ്കാവിലെ പ്രതി രാഹുല്‍ നാടുവിട്ടതില്‍ പൊലീസിനും പങ്കുണ്ടോ? നിങ്ങള്‍ക്കും പ്രതികരിക്കാം
-
വടകരയിലേത് രാഷ്ട്രീയ പോരോ? നിങ്ങള്‍ക്കും പ്രതികരിക്കാം
-
ഇന്ത്യ സഖ്യത്തിന്റെ സാധ്യതയേറുന്നോ? നിങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം
-
മെമ്മറി കാര്‍ഡ് കാണാതായതില്‍ സംശയം യദുവിനെ; മൊഴിയിലും പൊരുത്തക്കേടുകള്‍
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.