സൈബര്‍ ആക്രമണത്തെ ചൊല്ലി യു.ഡി.എഫ്.– എല്‍.ഡി.എഫ് പോര് കടുക്കുന്നു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ആരോപണം നുണബോംബാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. പാനൂര്‍ സ്ഫോടനം മറയ്ക്കാനുള്ള തന്ത്രമെന്ന് കെ.മുരളീധരനും പറഞ്ഞു. അതേസമയം സൈബര്‍ ആക്രമണത്തി പിന്നില്‍ യുഡിഎഫ് ആണെന്ന് സി.പി.എം. ആവര്‍ത്തിച്ചു. വടകരയില്‍ പോര് പരിധി വിട്ടോ ? നിങ്ങള്‍ക്കും പ്രതികരിക്കാം
സൈബര്‍ ആക്രമണം; വടകരപ്പോര് പരിധി വിട്ടോ ?
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് വിടചൊല്ലി ആയിരങ്ങള്‍
-
മൂന്ന് ജില്ലകളിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു
-
കരുത്തുറ്റ എന്‍ഡിഎ സര്‍ക്കാര്‍ വേണമെന്ന് ഇന്ത്യയിലെ ജനം തീരുമാനിച്ചു കഴിഞ്ഞു: മോദി
-
സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 4 മരണം
-
കട വരാന്തയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് മരണം; കമ്പികളില്‍ ചോര്‍ച്ചയെന്ന് കണ്ടെത്തല്‍
-
വധശ്രമത്തിന് കെ. സുധാകരന് ഗൂഢാലോചന നടത്തി; പിണറായിയായിരുന്നു ലക്ഷ്യം: ഇ.പി
RELATED STORIES
-
അഞ്ചാംഘട്ടത്തില്‍ ആദ്യ 2 മണിക്കൂറില്‍ 10 ശതമാനം പോളിങ്; കൂടുതൽ ബംഗാളില്‍
-
'ശക്തമായ വികസിത ഇന്ത്യക്ക് വേണ്ടി വോട്ട്';..താരസമ്പന്നം പോളിങ് ബൂത്തുകള്‍
-
ബിജെപിക്ക് ഇരിക്കട്ടെ എട്ട് വോട്ട്; വിഡിയോ വൈറല്‍; വിവാദം
-
റായ്ബറേലി രാഹുലിനോ? യുപിയില്‍ കണ്ട ആവേശം വോട്ടാകുമോ?
-
മഹാരാഷ്ട്രയിലെ 13 ഇടത്ത് നാളെ വോട്ടെടുപ്പ്; പ്രതീക്ഷയോടെ ഇരുമുന്നണികള്‍
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.