E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:26 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഐഎന്‍ടിയുസി-കെഎസ്‌യു മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎന്‍ടിയുസി  - കെഎസ്‌യു  മാര്‍ച്ചിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന ആരോപണത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വ്യാപക സംഘര്‍ഷം.സംഭവത്തിനു പിന്നാലെ മഹാരാജാസ് കോളജിനുളളിലും തുടര്‍ന്ന് നഗരത്തില്‍ മറൈന്‍ ഡ്രൈവ് പരിസരത്തും സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസിന്‍റെ അനാസ്ഥയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഐഎന്‍ടിയുസി പ്രവര്‍ത്തകരും സിപിഎം നേതാക്കളും ഒരുപോലെ കുറ്റപ്പെടുത്തി. 

എറണാകുളം ലോ കോളജില്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു ഐഎന്‍ടിയുസി കെഎസ്‌യു പ്രവര്‍ത്തകരുടെ ഐജി ഓഫിസ് മാര്‍ച്ച്. മാര്‍ച്ച് മഹാരാജാസിനു മുന്നിലെത്തിയപ്പോള്‍ കോളജിനുളളില്‍ നിന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാരോപിച്ച് ഐഎന്‍ടിയുസി കെഎസ്്യു പ്രവര്‍ത്തകര്‍ ക്യാംപസിനുളളില്‍ കടന്നു.എസ്എഫ്ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുണ്ടായി ക്യാംപസിലെ ജനല്‍ചില്ലുകളും ഈ സംഘര്‍ഷത്തില്‍ തകര്‍ന്നു. പിന്നീട് മറൈന്‍ഡ്രൈവിലേക്ക് നീങ്ങിയ പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. 

കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടതറിഞ്ഞ് ഡിവൈഎഫ്ഐ സിഐടിയു പ്രവര്‍ത്തകരും സംഘടിച്ചു മേനക ജങ്ഷനില്‍ നിന്ന് തുടങ്ങിയ ഇടത് സംഘടനകളുടെ പ്രകടനം ഐജി ഓഫിസിനു മുന്നില്‍ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. 

ഒടുവില്‍ ൈഹക്കോടതി ജങ്ഷനടുത്ത് ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം കൂടി. യോഗത്തിലെത്തിയ സിപിഎം നേതാക്കളും പൊലീസിനെ വിമര്‍ശിച്ചത് ശ്രദ്ധേയമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :