സ്കൂള്‍ മീറ്റിലെ പ്രായപരിഷ്കാരം അശാസ്ത്രീയമെന്ന് ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍. സീനിയര്‍ പ്രായപരിധി 19 ആക്കിയത് അനാവശ്യം. പ്രായം പരമാവധി 18 മതി. അത്‍ലറ്റിക് ഫെഡറേഷന്‍റെ മാനദണ്ഡമല്ല ഇവിടെ സ്വീകരിച്ചത്. ഇത് കായികവളര്‍ച്ചയ്ക്ക് ദോഷമെന്നും മേഴിക്കുട്ടന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement