E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് കയറ്റുമതിമേഖലയ്ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ആശ്വാസമേകിയും ചില നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി കുറച്ചും ജിഎസ്ടിയില്‍ വന്‍ അഴിച്ചുപണി. എസി ഭക്ഷണശാലകളിലെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാന്‍  ധാരണയിലെത്തി. അതിന്‍റെ തുടര്‍നടപടികള്‍ക്കായി ഉപസമിതിയെ നിയോഗിച്ചു. ഒന്നരക്കോടിരൂപവരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മാസംതോറും റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. മൂന്നുമാസത്തെ ഇടവേളകളില്‍ നാലുതവണ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. 

ജിഎസ്ടി നിരക്കുകള്‍ കുറച്ചതിനെത്തുടര്‍ന്ന് വിലകുറയുന്നവ ഇവയാണ്. ഗ്യാസ് സ്റ്റൗ, ചപ്പാത്തി, ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ മരുന്നുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത മിക്സചര്‍, ചിപ്സ്, നംകീന്‍, ഹെയര്‍ ക്ലിപ്, സേഫ്റ്റി പിന്‍, കരകൗശലവസ്തുക്കള്‍, മാര്‍ബിളും ഗ്രാനൈറ്റും ഒഴികെ നിര്‍‌മ്മാണാവശ്യത്തിനുള്ള കല്ലുകള്‍, ഡീസല്‍ എന്‍ജിന്‍ ഘടകള്‍, പന്പ് ഘടകങ്ങള്‍, ഇ വേസ്റ്റ്, കൈകൊണ്ടുണ്ടാക്കിയ നൂല്‍, റബര്‍ വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ്, പേപ്പര്‍ വേസ്റ്റ്, കയര്‍ ഉല്‍പന്നങ്ങള്‍. 

രണ്ടുലക്ഷം രൂപയ്ക്കുവരെ സ്വര്‍ണം വാങ്ങാന്‍ പാന്‍കാര്‍ഡ് വേണ്ട. ഹോട്ടലുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിലെ അപാകതകള്‍ പരിഹരിക്കാന്‍  ഉപസമിതി രണ്ടാഴ്ച്ചയ്്ക്കകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ഇ വേ ബില്‍ ഏപ്രില്‍ മുതല്‍. കയറ്റുമതിക്ക് 0.10 ശതമാനം മാത്രം നികുതി. കയറ്റുമതിക്കാരുടെ നികുതി റീഫണ്ട് ജൂലൈയിേലത് ഈ മാസം പത്തിനും ഒാഗസ്റ്റിലേത് പതിനെട്ടിനും.  എല്ലാ കയറ്റുമതിക്കാര്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ ഇ വാലറ്റ്.

ജിഎസ്ടി കോംപോസിഷന്‍ സ്കീം പിരിധി ഒരുകോടി രൂപയായി ഉയര്‍ത്തി. കോംപോസിഷന്‍ നികുതി വ്യാപാരികള്‍ക്ക് ഒരുശതമാനവും, ഉല്‍പാദകര്‍ക്ക് 2 ശതമാനവും റസ്റ്ററന്‍റുകള്‍ക്ക് 5 ശതമാനവുമാണ്. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നകാര്യം കടുത്ത കൗണ്‍സില്‍ യോഗം അടുത്ത കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യും.