E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ നഗരത്തിലിറങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ നഗരത്തെ ഭീതിയിലാഴ്ത്തിയ പുലിയെ ഏഴരമണിക്കൂറിനുശേഷം വനപാലകരും പൊലീസും ചേര്‍ന്ന് കീഴ്പ്പെടുത്തി.പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് മൂന്നുപേര്‍ ചികില്‍സയിലാണ്. മയക്കുവെടിവെച്ച് വീഴ്ത്തിയ പുലിയെ കൂട്ടിലടച്ച് തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി. 

സാഹസീകനടപടികള്‍ക്കൊടുവിലാണ് പുലിയെ ഏഴരമണിക്കൂറിനുശേഷം വലയിലാക്കിയത്. വൈകിട്ട് മൂന്നുമണിക്ക് പ്രദേശവാസികളായ രണ്ടുപേരെ ആക്രമിച്ച തായത്തെരുവിലെ ജനവാസകേന്ദ്രത്തിലൊളിച്ച പുലി പരിശോധനക്ക് വന്ന വനപാലകര്‍ക്ക് േനരെ ആക്രമണം നടത്തിയത് ഭീതി പരത്തി. 

ഒഡീഷ സ്വദേശി മനാഫ്, കണ്ണൂര്‍ സ്വദേശികളായ ജഗദീഷ്, അന്‍ഷീര്‍ , മഫീദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വയനാട്ടില്‍ നിന്ന് വെറ്റിറിനറി സര്‍ജനെത്താന്‍ ആറുമണിക്കൂര്‍ നീണ്ട കാത്തിരിപ്പ്. പുലി പുറത്തേക്ക് ചാടാതിരിക്കാന്‍ വലഉപയോഗിച്ച് പറമ്പ് മറച്ചു. പ്രദേശവാസികളെ ഒഴിവാക്കി പൊലീസും സുരക്ഷയൊരുക്കി. ഒമ്പതുമണിയോടെ പൂര്‍ണസ്ജ്ജരായി വനപാലകരും വനംവകുപ്പിന്‍റെ ജീപ്പില്‍ വളപ്പിലേക്ക്. 

തടിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ക്ക് വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ പുലിയെ കണ്ടെത്തി കൃത്യമായി മയക്കുവെടി വെച്ച് വീഴ്ത്തി. മണിക്കൂര്‍ നഗരത്തെ ഭീതിയിലാഴ്ത്തിയ പുലിയെ പിടിച്ച് വനപാലകര്‍ പുറത്തേക്ക് വരുമ്പോള്‍ നാട്ടുകാരുടെ ആര്‍പ്പുവിളി. 

വെറ്റിറിനറി സര്‍ജന്‍റെ പരിശോധനക്ക് ശേഷം നേരത്തെ തയാറാക്കിയ കൂട്ടിലേക്ക് പുലിയെ മാറ്റി. വനംവകുപ്പിന്‍റെ വാഹനത്തില്‍ വയനാട്ടിലേക്ക് കൊണ്ടുപോയ പുലിയെ ആരോഗ്യനിലവീണ്ടെടുത്താല്‍ കാട്ടിലേക്ക് തുറന്നുവിടും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :