E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:39 AM IST

Facebook
Twitter
Google Plus
Youtube

More in North

ഉല്‍സവച്ചടങ്ങുകളില്‍ നിന്ന് ദലിത് വിഭാഗങ്ങള്‍ക്ക് വിലക്ക്; ദലിത് കുടുംബങ്ങള്‍ കോടതിയിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ അഴീക്കല്‍ ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉല്‍സവച്ചടങ്ങുകളില്‍ നിന്ന് ദലിത് വിഭാഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ നാനൂറിലധികം ദലിത് കുടുംബങ്ങള്‍ കോടതിയിലേക്ക്. സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് അയിത്താചാരണം നടത്തിയതെന്നാണ് ദലിത് വിഭാഗങ്ങളുടെ ആരോപണം. വിവാദം തെരുവിലേക്ക് എത്തിയതോടെ ബിജെപിയും സിപിഎമ്മും വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങി. 

ജാതി വിവേചനത്തിനെതിെര കലക്ടറേറ്റ് പടിക്കല്‍ നടത്തിവന്ന എഴുപത്തിരണ്ടു മണിക്കൂര്‍ നിരാഹാരസത്യാഗ്രത്തിന് പിന്നാലെയാണ് നിയമയുദ്ധത്തിലേക്ക് ദലിത് വിഭാഗങ്ങള്‍ കടക്കുന്നത്. ബിജെപിയുടെ പിന്തുണയോടെ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ദലിത് സമരം. തീയ്യസമുദായത്തിന്‍റെ ഉടമസ്ഥതയിലുള്ള കാവില്‍ ഉല്‍സവത്തിനോട് അനുബന്ധിച്ച് നടത്തുന്ന തിരുവായുധം എഴുന്നള്ളത്തില്‍ നിന്ന് പ്രദേശത്തെ ദലിത് വിഭാഗങ്ങളെ ഒഴിവാക്കിയെന്നാണ് പരാതി. ക്ഷേത്രാചാരണത്തിന്‍റെ പേരില്‍ അയിത്താചാരം അടിച്ചേല്‍പ്പിക്കുന്നതായും ആരോപിക്കുന്നു. 

നാട്ടുനടപ്പിന്‍റെ പേരില്‍ കാലാകാലങ്ങളായി നടത്തിവരുന്ന ആചാരണമാണെന്നും നിയമവിരുദ്ധമായി ഒന്നും ക്ഷേത്രകമ്മിറ്റിചെയ്യുന്നില്ലെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം.കുമ്മനം രാജശേഖരന്‍ സമരപന്തല്‍ സന്ദര്‍ശിച്ചതിനുപിന്നാലെ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍റെ നേതൃത്വത്തില്‍ ക്ഷേത്രം സന്ദര്‍ശിക്കാനാണ് പാര്‍ട്ടി തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :