E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

കെഎസ്ടിപി പദ്ധതി പ്രകാരം നടക്കുന്ന റോഡ് നിര്‍മാണത്തില്‍ ക്രമക്കേടാരോപിച്ച് നാട്ടുകാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം കൂത്താട്ടുകുളത്ത് കെഎസ്ടിപി പദ്ധതി പ്രകാരം നടക്കുന്ന റോഡ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടാരോപിച്ച് നാട്ടുകാര്‍. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറഞ്ഞ അളവില്‍ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കരാറുകാരന്‍ നിര്‍മാണ ജോലികള്‍ നടത്തുന്നതെന്നാരോപിച്ച് നാട്ടുകാര്‍ നിര്‍മാണ ജോലികള്‍ തടഞ്ഞു. 

എംസി റോഡില്‍ ഏറ്റുമാനൂരിനും മൂവാറ്റുപുഴയ്ക്കുമിടയില്‍ നടക്കുന്ന നിര്‍മാണ ജോലികളിലാണ് നാട്ടുകാര്‍ അപാകതയാരോപിക്കുന്നത്. റോഡിലെ മണ്ണ് മാറ്റിയ ശേഷം കല്ലും പാറപ്പൊടിയും നിശ്ചിത അളവ് വെളളം ചേര്‍ത്ത് റോഡില്‍ നിറയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കൂത്താട്ടുകുളത്ത് വെളളം ചേര്‍ക്കാതെയാണ് കരാറുകാരന്‍ പാറപ്പൊടിയും കല്ലും ചേര്‍ത്തുളള മിശ്രിതം റോഡില്‍ പാകിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മാണ സാമഗ്രികളുടെ അളവ് പകുതിയായി കുറയ്ക്കാനാണ് കരാറുകാരന്‍ കൃത്രിമം കാട്ടിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. നഗരസഭ ചെയര്‍മാന്‍റെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞു. 

എംസി റോഡിലെ മറ്റിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഈ തരത്തില്‍ കൃത്രിമം നടന്നതായി നാട്ടുകാര്‍ സംശയിക്കുന്നു. 600 കോടി രൂപയുടെ റോഡ് നിര്‍മാണമാണ് കെഎസ്ടിപി പദ്ധതി പ്രകാരം നടക്കുന്നത്. കൂത്താട്ടുകുളത്തെ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എംസി റോഡിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷണം വേണമെന്നുളള ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :