2016ല്‍ ചലച്ചിത്ര സാംസ്കാരിക മേഖലകളില്‍ സംഭവിച്ച വാര്‍ത്തകളെ വിശകലനം ചെയ്യുന്ന സംവാദം. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സാഹിത്യകാരന്‍ പി.എഫ്.മാത്യൂസ്, സാഹിത്യകാരി കെ.പി.സുധീര തുടങ്ങിയവര്‍ പങ്കെടുക്കുന്നു. നൂറ് കോടി ക്ലബില്‍ ഇടംനേടിയ 'പുലിമുരുകന്‍' മലയാള സിനിമയ്ക്ക് അനുകരിക്കാവുന്ന മാതൃകയല്ലെന്ന് ജോണ്‍ പോള്‍ പറയുന്നു. ജനങ്ങള്‍ ഏറ്റെടുത്ത സിനിമയാണ് പുലിമുരുകന്‍ എന്ന് കെ.പി.സുധീരയുടെ മറുവാദം. സാഹിത്യസൃഷ്ടിയെ ഗുണപാഠം നോക്കി വിലയിരുത്തുന്നതും വാര്‍ത്തയ്ക്കുവേണ്ടി സാഹിത്യരചന നടത്തുന്നതും നല്ല പ്രവണതയല്ലെന്ന് പി.എഫ്.മാത്യൂസ് അഭിപ്രായപ്പെടുന്നു. 2016ല്‍ സാംസ്കാരികരംഗത്തുനിന്ന് ഒരു ന്യൂസ്മേക്കര്‍ ഉയര്‍ന്നുവന്നിട്ടില്ല എന്ന പൊതു അഭിപ്രായം മൂവരും പങ്കുവയ്ക്കുന്നു.
- Home
- ന്യൂസ് മേക്കർ 2016
- ചലച്ചിത്ര–സാംസ്കാരിക രംഗത്ത് വാര്‍ത്താതാരമുണ്ടോ?
More in ന്യൂസ് മേക്കർ 2016
-
ചലച്ചിത്ര–സാംസ്കാരിക രംഗത്ത് വാര്‍ത്താതാരമുണ്ടോ?
-
മോഹന്‍ലാല്‍ വാര്‍ത്താതാരം
-
ന്യൂസ്മേക്കർ സംവാദത്തിൽ മോഹൻലാൽ
-
വാര്‍ത്താതാരങ്ങളുടെ നാട്ടിലൂടെ
-
ന്യൂസ്മേക്കര്‍ സംവാദത്തില്‍ പി.ആര്.ശ്രീജേഷ്
-
ന്യൂസ്മേക്കര്‍ സംവാദത്തില്‍ ഒ.രാജഗോപാല്‍
-
ന്യൂസ്മേക്കര്‍ സംവാദത്തില്‍ ഡോ.തോമസ് ഐസക്
-
ന്യൂസ്മേക്കർ 2016 അന്തിമപട്ടികയായി
-
കായികവാര്ത്തയുടെ കളംനിറഞ്ഞവര്
-
ഉദ്യോഗസ്ഥരംഗത്തും സാമൂഹികമേഖലയിലും സംഭവിച്ച വാര്‍ത്തകള്‍
-
2016ല്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച സംഭവങ്ങളും വ്യക്തികളും
-
2016ലെ കേരള രാഷ്ട്രീയം
-
ന്യൂസ്മേക്കറിന്റെ പത്തുവര്ഷങ്ങള്
-
2016ലെ വാര്‍ത്താതാരം ആര്?
-
2016ലെ വാര്‍ത്താതാരം ആരെന്ന അന്വേഷണത്തിന് തുടക്കം
-
വാർത്താതാരത്തെ നിര്‍ദേശിക്കുമ്പോള്‍ ഒാര്മിക്കേണ്ടതെന്ത്?
Tags:
Manorama News Newsmaker 2016
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.