സമീപകാലത്തു സമൂഹ മാധ്യമങ്ങളിൽ ഏറ്റവും അതികം നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാവാണ് ബി ജെ പി സംസഥാന അദ്ധ്യേക്ഷൻ കുമ്മനം രാജശേഖരൻ . കുമ്മനം ട്രോളുകാരുടെ പ്രീയപ്പെട്ട താരമായത്, അല്ലെങ്കിൽ ഇരയായത് കൊച്ചിമെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം യാത്രചെയ്ത ശേഷം ആണ് . യാത്ര പൂർത്തിയാകും മുമ്പുതന്നെ കുമ്മനം ഫേസ് ബുക്കിലും വാട്ട്സാപ്പിലും പല രൂപത്തിലും നിറയാൻ തുടങ്ങിയ. ഇപ്പോഴും നിലക്കാത്ത പ്രവാഹം . ട്രോളുകളിൽ ചിലത് ആക്ഷേപ ഹാസ്യമായിത്തന്നെ ആസ്വദിക്കാൻ പോന്നവ , ചിലതു രാഷ്ട്രീയ കാർട്ടൂണുകൾപോലെ പ്രഹരശേഷി ഉള്ളവ എന്നാൽ മറ്റുചിലത് വ്യെക്തിഹത്യയുടെ അങ്ങേയറ്റം വരെ പോയി . വംശവും നിറവുംവരെ ട്രോളുകൾ നിറയപെട്ടു , സങ്കം ചേർന്ന ഈ സൈബർ ആക്രമണത്തെ കുമ്മനം എങ്ങിനെ കാണുന്നു . ആക്രമണങ്ങൾ കരുത്തുകൂട്ടുകയാണോ അതോ ചോർത്തുകയാണോ . സമുഹമാധ്യമങ്ങളിലെ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തന ശൈലിയിൽ മാറ്റംവരുത്തേണ്ടതുണ്ടോ
Advertisement