16 വര്‍ഷത്തിനുശേഷം പുതിയ ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മനി. ആംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഞായറാഴ്ചവോട്ടെടുപ്പ് നടക്കും.
ഭരണപക്ഷമായ സി.ഡി.യു, സി.എസ്.യു സഖ്യവും എസ്.പി.ഡി., ഗ്രീന്സ്, എ.എഫ്.ഡി. പാര്‍ട്ടികളുമാണ് പ്രധാനമായും മല്‍സര രംഗത്തുള്ളത്. ബര്‍ലിനില്‍ നിന്ന് മനോരമ ന്യൂസിനുവേണ്ടി തിരുവനന്തപുരത്തെ ജര്‍മന്‍ ഓണററി കോണ്സുല്‍ ഡോ. സയ്യിദ് ഇബ്രാഹിം തയാറാക്കിയ റിപ്പോര്‍ട്ട്. വിഡിയോ കാണാം.