E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അതിജീവനത്തിന്റ കൊടുമുടി താണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

neeraj-trip
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മനസ്സിനെ ലഹരി പിടിപ്പിക്കുന്ന ഒാരോ യാത്രയും മധുരമുള്ള ഒാർമകളാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വർണ വിസ്മയലോകത്തെ കാഴ്ചകളും ഹരം പകരുന്നവയാണ്. വാക്യത്തിലോ വർണനയിലോ ഒതുങ്ങാത്ത പ്രകൃതിയുടെ സൗന്ദര്യം കണ്ടാലും കണ്ടാലും പോരാ എന്ന മട്ടാണ് മിക്ക സഞ്ചാരികൾക്കും. കാടും മലയും താണ്ടി പ്രകൃതിയുടെ വശ്യത നുകർന്നുകൊണ്ടുള്ള യാത്ര. 

പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തട്ടിമാറ്റി സ്ഥിരോല്‍സാഹത്തിന്റെയും അതിജീവനത്തിന്റെയും കൈയൊപ്പു ചാര്‍ത്തിയാണ് ഏതൊരു യാത്രയും വിജയം വരിക്കുന്നത്. യാത്രകള്‍ക്കായി എപ്പോഴും കൊതിക്കുന്ന ഒരു സഞ്ചാരി. നീരജ് ജോർജ്. വിധി ഒരു കാലുമാത്രം നൽകിട്ടും നീരജ് തളർന്നില്ല. ജീവിതത്തോട് പോരാടി ഉയരങ്ങളുടെ കൊടുമുടിയിലേക്ക് ഈ യുവാവ് ഓടിക്കയറുന്നതും പരിമിതികള്‍ ഇല്ലാത്ത വേഗതയില്‍ ആയിരുന്നു.  ഇരുകാലുകള്‍ക്കൊപ്പം മനസ്സിന്റെ ചിറകുകള്‍ കൂടി വിടര്‍ത്തി ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍, നീരജ് തന്റെ പോരായ്മകളെ അതിജീവിച്ച് ലോകത്തിന്റ നെറുകയിൽ എത്തിയിരിക്കുന്നു. യാത്രികന്‍ ഒരിക്കലും ഒറ്റയാനല്ല. ശരീരം പ്രതിബന്ധമാകുമ്പോഴും അവശതകളെ മറികടന്ന് നീരജ് യാത്ര തുടര്‍ന്നു. സഹസഞ്ചാരിയുടെ  പിന്തുണയും ഉൗർജവും നീരജിന്റ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചു.

ആലുവ സ്വദേശിയായ മേജർ പ്രഫസർ സി.എം. ബേബിയുടെയും – ഷൈലയുടെയും  മകനാണ് നീരജ് ബേബി ജോർജ്. സ്വപ്നങ്ങൾക്ക് വർണം വിതറുന്ന കാലം എട്ടാമത്തെ വയസിലാണ് ദുരന്തം നീരജിനെ തേടിയെത്തുന്നത്. അർബുദത്തെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല. തന്‍റെ ഭാവിയോര്‍ത്തു ദുഃഖിച്ചിരിക്കാനും ഇയാള്‍ തയാറായില്ല. തന്‍റെ സ്വപ്നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികളേയല്ലെന്ന് നീരജ് തെളിയിച്ചു.  യാത്രകളിലൂടെ അതിജീവിച്ചു. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്‌കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. ഒരു ആഗ്രഹം ഇപ്പോഴും ബാക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയായ ഹിമാലയത്തിലേയ്ക്ക് യാത്ര പോകണം.

പൂർണരൂപം വായിക്കാം