ആവിക്കല്‍ മലിനജന സംസ്കരണ പ്ലാന്റുമായി കോര്‍പറേഷന്‍ മുന്നോട്ട് പോകും. ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും മേയര്‍ പറഞ്ഞു.
പദ്ധതിയെക്കുറിച്ച് ആവശ്യത്തിന് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. സമരം തുടരണോയെന്ന് തീരുമാനിക്കേണ്ടത് പ്രദേശവാസികളാണെന്നും മേയര്‍ ബീനാ ഫിലിപ്പ്