E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ആര്‍ജെഡി യുടെ നേതൃത്വത്തില്‍ പട്നയില്‍ പ്രതിപക്ഷ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നാവശ്യപ്പെട്ട് ആര്‍ജെഡി യുടെ നേതൃത്വത്തില്‍ പട്നയില്‍ പ്രതിപക്ഷ കൂട്ടായ്മ. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ക്ക് പുറമെ പാര്‍ട്ടി താക്കീത് ലംഘിച്ച് ജെഡിയു മുന്‍ അധ്യക്ഷന്‍ ശരദ് യാദവും റാലിയില്‍ പങ്കെടുത്തു. 

വിശാല സഖ്യം ഉപേഷിച്ച് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം പോയതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍ ലാലുപ്രസാദ് യാദവ് റാലി നടത്തിയത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്സിപിഐ നേതാവ് ഡി.രാജ, എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. ലാലുപ്രസാദ് യാദവിന്‍റെ റാലിയില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന ജെഡിയുവിന്‍റെ താക്കീത് മറികടന്നാണ് വിമതനേതാവ് ശരദ് യാദവ് റാലിയില്‍ പങ്കെടുത്തത്.അഞ്ചവര്‍ഷം ഒരുമിച്ച് നില്‍ക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ചിലര്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും വിശാലസഖ്യം നിലനില്‍ക്കുന്നവെന്നും യഥാര്‍ത്ത ജെഡിയു തനിക്കൊപ്പമാണെന്നും ശരദ് യാദവ് പറഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ റാലിയില്‍ പങ്കെടുത്തില്ല. എന്നാല്‍ വിദേശത്ത് പോയ രാഹുല്‍ ഗാന്ധി റാലിക്ക് അഭിവാദ്യം അര്‍പ്പിച്ച് കത്തയച്ചു. ശരദ് യാദവ് ഡല്‍ഹിയില്‍ പ്രപക്ഷപാര്‍ട്ടികളുൂടെ യോഗം സംഘടിപ്പിച്ചതിനുപിന്നാലെയാണ് ലാലുപ്രസാദ് യാദവും പ്രതിപക്ഷഐക്യം ഉയര്‍ത്തി റാലി നടത്തിയത്.