E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കാർഗിൽ വിജയത്തിന്റെ വാര്‍ഷികത്തില്‍ ധീരജവാന്‍മാരുടെ സ്മരണയില്‍ രാജ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാര്‍ഗിലില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന്‍റെ പതിനെട്ടാം വാര്‍ഷികത്തില്‍ ധീരജവാന്‍മാരുടെ സ്മരണയില്‍ രാജ്യം. 1999 ജൂലൈ ഇരുപത്തിയാറിനാണ്,  72 ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ തിരികെ പിടിച്ചെടുത്തത്. വിജയ ദിവസത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീര്‍ അതീവജാഗ്രതയിലാണ്. 

അതിശൈത്യത്തില്‍ ആളൊഴിഞ്ഞ കാര്‍ഗില്‍ കുന്നുകളില്‍ പാക് സൈന്യം നുഴഞ്ഞുകയറിയെന്ന് ആട്ടിടയന്‍മാര്‍ കൈമാറിയ വിവരമായിരുന്നു ഇന്ത്യന്‍ സൈന്യത്തിനു ലഭിച്ച ആദ്യ ജാഗ്രതാ നിര്‍ദേശം. ദ്രാസ്, കക്സര്‍, മുഷ്കോ മേഖലകളിലാണ് നുഴഞ്ഞുകയറ്റം തുടങ്ങിയത്.  നിയന്ത്രണരേഖയും പിന്നിട്ട് 160 കിലോമീറ്ററോളം കടന്നെത്തിയ പാക് സൈന്യത്തെ തുരത്താന്‍ ഇന്ത്യക്ക് നഷ്ടമായത് 523 സൈനികരുടെ ജീവന്‍. 69 ാം ദിവസം ടോലോലിങ്ങിലെ ‍ടൈഗര്‍ കുന്ന് തിരിച്ചുപിടിച്ചതായിരുന്നു ആദ്യ വിജയ സൂചന. കരനാവികവ്യോമസേനകള്‍ തീര്‍ത്ത പ്രതിരോധത്തിനൊടുവില്‍ മഞ്ഞുമലകളില്‍ ത്രിവര്‍ണപതാക ഉയര്‍ന്നു. ദുര്‍ഘടമായ മഞ്ഞുമലകളില്‍ ജീവന്‍വെടിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മയില്‍ വിവിധ പരിപാടികളാണ് രാജ്യമെന്പാടും ആചരിക്കുന്നത്. 

ഇനിയും ഭീതിയൊഴിയാത്ത താഴ്‌വരയില്‍, മരണമടഞ്ഞവരുടെ ബന്ധുക്കളും ജവാന്‍മാരും ധീരരക്തസാക്ഷികളുടെ സ്മരണയിലാണ്. വിജയ് ദിവസത്തിന്‍റെ പശ്ചാത്തലത്തില്‍ ഭീകരാക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെതുടര്‍ന്ന് സൈന്യംഅതീവ ജാഗ്രതയിലാണ് . കരസേന മേധാവി ബിപിന്‍ റാവത് താഴ്‌വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :