E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് 16 ദിവസത്തെ പെരുനാൾ അവധി തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

eid-gulf-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ് : സൗദിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് 16 ദിവസത്തെ പെരുനാൾ(  ഈദുൽ ഫിത്ർ) അവധി തുടങ്ങി. ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പെരുനാൾ അവധി നാലു ദിവസം നേരത്തെയാക്കിയത്. ഇൗ മാസം  20 മുതല്‍ പെരുനാള്‍ അവധി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് . ജൂലൈ രണ്ടിനാണ് (ശവ്വാൽ എട്ട്) സർക്കാർ സ്ഥാപനങ്ങൾ പെരുനാൾ അവധിക്കു ശേഷം പ്രവർത്തനമാരംഭിക്കുക. സൗദി ജനറല്‍ ഓഡിറ്റിങ് ബ്യൂറോയിലെ 245 ഉദ്യോഗസ്ഥര്‍ക്ക് 65 ലക്ഷത്തിലധികം റിയാലിന്റെ പാരിതോഷികം നല്‍കാനും സല്‍മാന്‍ രാജാവ് നിര്‍ദേശം നൽകി . രാജ്യത്തിന്റെ  പൊതുമുതല്‍ കാത്തു സൂക്ഷിക്കുന്നതിൽ  ഉദ്യോഗസ്ഥര്‍ പാലിച്ച ജാഗ്രതക്കും സേവനത്തിനുമുള്ള അംഗീകാരം കൂടിയാണ് രാജാവിന്റെ പ്രത്യേക പാരിതോഷികം.

സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ച  16 ദിവസത്തെ പെരുന്നാൾ അവധി പൊതുമാപ്പ് സേവനങ്ങളെ ബാധിക്കില്ലെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു.  പെരുന്നാൾ അവധിക്കാലത്തെ സേവനങ്ങൾക്കായി   പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചതായി റിയാദ് പാസ്പോർട്ട് വിഭാഗം  മേധാവി സൂലൈമാൻ അൽ സുഹൈബാനി അറിയിച്ചു . തിരിച്ചയയ്ക്കൽ കേന്ദ്രങ്ങളിലും പാസ്പോർട്ട് ഓഫീസുകളിലും ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിലും സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. റമസാൻ  29 വരെ രാവിലെ അഞ്ച് മുതൽ മൂന്ന് വരെയും രാത്രി ഒൻപത് മുതൽ 12 വരെയും എക്സിറ്റ് കേന്ദ്രങ്ങളിൽ സേവനങ്ങൾ ലഭിക്കും. യമൻ പൗരൻമാർക്കുള്ള സന്ദർശന വിസ പുതുക്കൽ നടപടികളും ഈ കാലയളവിൽ തുടരും.   വ്യക്തികളും സ്ഥാപനങ്ങളും  ജവാസാത്ത് സേവനങ്ങൾക്ക്  ഓൺലൈൻ  ഉപയോഗപ്പെടുത്തി  സഹകരിക്കണമെന്ന് പാസ്പോർട്ട് വിഭാഗം അഭ്യർത്ഥിച്ചു .

റിയാദ് : സൗദിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് 16 ദിവസത്തെ പെരുനാൾ(  ഈദുൽ ഫിത്ർ) അവധി തുടങ്ങി. ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പെരുനാൾ അവധി നാലു ദിവസം നേരത്തെയാക്കിയത്. ഇൗ മാസം  20 മുതല്‍ പെരുനാള്‍ അവധി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് . ജൂലൈ രണ്ടിനാണ് (ശവ്വാൽ എട്ട്) സർക്കാർ സ്ഥാപനങ്ങൾ പെരുനാൾ അവധിക്കു ശേഷം പ്രവർത്തനമാരംഭിക്കുക. സൗദി ജനറല്‍ ഓഡിറ്റിങ് ബ്യൂറോയിലെ 245 ഉദ്യോഗസ്ഥര്‍ക്ക് 65 ലക്ഷത്തിലധികം റിയാലിന്റെ പാരിതോഷികം നല്‍കാനും സല്‍മാന്‍ രാജാവ് നിര്‍ദേശം നൽകി . രാജ്യത്തിന്റെ  പൊതുമുതല്‍ കാത്തു സൂക്ഷിക്കുന്നതിൽ  ഉദ്യോഗസ്ഥര്‍ പാലിച്ച ജാഗ്രതക്കും സേവനത്തിനുമുള്ള അംഗീകാരം കൂടിയാണ് രാജാവിന്റെ പ്രത്യേക പാരിതോഷികം.

സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ച  16 ദിവസത്തെ പെരുന്നാൾ അവധി പൊതുമാപ്പ് സേവനങ്ങളെ ബാധിക്കില്ലെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു.  പെരുന്നാൾ അവധിക്കാലത്തെ സേവനങ്ങൾക്കായി   പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചതായി റിയാദ് പാസ്പോർട്ട് വിഭാഗം  മേധാവി സൂലൈമാൻ അൽ സുഹൈബാനി അറിയിച്ചു . തിരിച്ചയയ്ക്കൽ കേന്ദ്രങ്ങളിലും പാസ്പോർട്ട് ഓഫീസുകളിലും ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിലും സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. റമസാൻ  29 വരെ രാവിലെ അഞ്ച് മുതൽ മൂന്ന് വരെയും രാത്രി ഒൻപത് മുതൽ 12 വരെയും എക്സിറ്റ് കേന്ദ്രങ്ങളിൽ സേവനങ്ങൾ ലഭിക്കും. യമൻ പൗരൻമാർക്കുള്ള സന്ദർശന വിസ പുതുക്കൽ നടപടികളും ഈ കാലയളവിൽ തുടരും.   വ്യക്തികളും സ്ഥാപനങ്ങളും  ജവാസാത്ത് സേവനങ്ങൾക്ക്  ഓൺലൈൻ  ഉപയോഗപ്പെടുത്തി  സഹകരിക്കണമെന്ന് പാസ്പോർട്ട് വിഭാഗം അഭ്യർത്ഥിച്ചു .

റിയാദ് : സൗദിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് 16 ദിവസത്തെ പെരുനാൾ(  ഈദുൽ ഫിത്ർ) അവധി തുടങ്ങി. ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പെരുനാൾ അവധി നാലു ദിവസം നേരത്തെയാക്കിയത്. ഇൗ മാസം  20 മുതല്‍ പെരുനാള്‍ അവധി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് . ജൂലൈ രണ്ടിനാണ് (ശവ്വാൽ എട്ട്) സർക്കാർ സ്ഥാപനങ്ങൾ പെരുനാൾ അവധിക്കു ശേഷം പ്രവർത്തനമാരംഭിക്കുക. സൗദി ജനറല്‍ ഓഡിറ്റിങ് ബ്യൂറോയിലെ 245 ഉദ്യോഗസ്ഥര്‍ക്ക് 65 ലക്ഷത്തിലധികം റിയാലിന്റെ പാരിതോഷികം നല്‍കാനും സല്‍മാന്‍ രാജാവ് നിര്‍ദേശം നൽകി . രാജ്യത്തിന്റെ  പൊതുമുതല്‍ കാത്തു സൂക്ഷിക്കുന്നതിൽ  ഉദ്യോഗസ്ഥര്‍ പാലിച്ച ജാഗ്രതക്കും സേവനത്തിനുമുള്ള അംഗീകാരം കൂടിയാണ് രാജാവിന്റെ പ്രത്യേക പാരിതോഷികം.

സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ച  16 ദിവസത്തെ പെരുന്നാൾ അവധി പൊതുമാപ്പ് സേവനങ്ങളെ ബാധിക്കില്ലെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു.  പെരുന്നാൾ അവധിക്കാലത്തെ സേവനങ്ങൾക്കായി   പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചതായി റിയാദ് പാസ്പോർട്ട് വിഭാഗം  മേധാവി സൂലൈമാൻ അൽ സുഹൈബാനി അറിയിച്ചു . തിരിച്ചയയ്ക്കൽ കേന്ദ്രങ്ങളിലും പാസ്പോർട്ട് ഓഫീസുകളിലും ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിലും സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. റമസാൻ  29 വരെ രാവിലെ അഞ്ച് മുതൽ മൂന്ന് വരെയും രാത്രി ഒൻപത് മുതൽ 12 വരെയും എക്സിറ്റ് കേന്ദ്രങ്ങളിൽ സേവനങ്ങൾ ലഭിക്കും. യമൻ പൗരൻമാർക്കുള്ള സന്ദർശന വിസ പുതുക്കൽ നടപടികളും ഈ കാലയളവിൽ തുടരും.   വ്യക്തികളും സ്ഥാപനങ്ങളും  ജവാസാത്ത് സേവനങ്ങൾക്ക്  ഓൺലൈൻ  ഉപയോഗപ്പെടുത്തി  സഹകരിക്കണമെന്ന് പാസ്പോർട്ട് വിഭാഗം അഭ്യർത്ഥിച്ചു .

റിയാദ് : സൗദിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് 16 ദിവസത്തെ പെരുനാൾ(  ഈദുൽ ഫിത്ർ) അവധി തുടങ്ങി. ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പെരുനാൾ അവധി നാലു ദിവസം നേരത്തെയാക്കിയത്. ഇൗ മാസം  20 മുതല്‍ പെരുനാള്‍ അവധി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് . ജൂലൈ രണ്ടിനാണ് (ശവ്വാൽ എട്ട്) സർക്കാർ സ്ഥാപനങ്ങൾ പെരുനാൾ അവധിക്കു ശേഷം പ്രവർത്തനമാരംഭിക്കുക. സൗദി ജനറല്‍ ഓഡിറ്റിങ് ബ്യൂറോയിലെ 245 ഉദ്യോഗസ്ഥര്‍ക്ക് 65 ലക്ഷത്തിലധികം റിയാലിന്റെ പാരിതോഷികം നല്‍കാനും സല്‍മാന്‍ രാജാവ് നിര്‍ദേശം നൽകി . രാജ്യത്തിന്റെ  പൊതുമുതല്‍ കാത്തു സൂക്ഷിക്കുന്നതിൽ  ഉദ്യോഗസ്ഥര്‍ പാലിച്ച ജാഗ്രതക്കും സേവനത്തിനുമുള്ള അംഗീകാരം കൂടിയാണ് രാജാവിന്റെ പ്രത്യേക പാരിതോഷികം.

സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ച  16 ദിവസത്തെ പെരുന്നാൾ അവധി പൊതുമാപ്പ് സേവനങ്ങളെ ബാധിക്കില്ലെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു.  പെരുന്നാൾ അവധിക്കാലത്തെ സേവനങ്ങൾക്കായി   പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചതായി റിയാദ് പാസ്പോർട്ട് വിഭാഗം  മേധാവി സൂലൈമാൻ അൽ സുഹൈബാനി അറിയിച്ചു . തിരിച്ചയയ്ക്കൽ കേന്ദ്രങ്ങളിലും പാസ്പോർട്ട് ഓഫീസുകളിലും ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിലും സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. റമസാൻ  29 വരെ രാവിലെ അഞ്ച് മുതൽ മൂന്ന് വരെയും രാത്രി ഒൻപത് മുതൽ 12 വരെയും എക്സിറ്റ് കേന്ദ്രങ്ങളിൽ സേവനങ്ങൾ ലഭിക്കും. യമൻ പൗരൻമാർക്കുള്ള സന്ദർശന വിസ പുതുക്കൽ നടപടികളും ഈ കാലയളവിൽ തുടരും.   വ്യക്തികളും സ്ഥാപനങ്ങളും  ജവാസാത്ത് സേവനങ്ങൾക്ക്  ഓൺലൈൻ  ഉപയോഗപ്പെടുത്തി  സഹകരിക്കണമെന്ന് പാസ്പോർട്ട് വിഭാഗം അഭ്യർത്ഥിച്ചു .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :