ഈജിപ്റ്റിലെ കയ്റോയിൽ ഒാശാന ശുശ്രൂഷയ്ക്കിടെ കോപ്റ്റിക് ക്രൈസ്തവരുടെ ദേവാലയങ്ങളിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സ്ഫോടനത്തില്‍ 45 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്കു പരുക്കേറ്റു. അലക്സാൻഡ്രിയ, ടാൻഡ നഗരങ്ങളിൽ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളികളിലാണ് ആക്രമണമുണ്ടായത്. കോപ്റ്റിക് ക്രൈസ്തവർക്കു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഫ്രാൻസിസ് മാർപാപ്പ ഈമാസം ഈജിപ്ത് സന്ദർശിക്കാനിരിക്കെയാണ്.
Advertisement