സ്മാർട്ട് സിറ്റി പദവിയിലേയ്ക്ക് അതിവേഗം കുതിക്കുന്ന തിരുവനന്തപുരം നഗരത്തിന്റെ മാലിന്യം മുഴുവൻ വഹിക്കുന്നത് ആമയിഴഞ്ചാൻ തോടാണ്. അതുകൊണ്ടുതന്നെ തുള്ളിവെള്ളം ഇറക്കാൻ കഴിയാത്ത ഗതികേടിലാണ് പരിസരവാസികൾ. നഗരത്തിന്റ മുഴുവൻ മാലിന്യങ്ങളും ഏറ്റുവാങ്ങുന്ന ആമയിഴഞ്ചാൻ തോട്. ഇതിന് ഇരുകരകളിലുമുണ്ട്കുറെ മനുഷ്യജീവിതങ്ങൾ. മഴ പെയ്തതോടെ എല്ലായിടത്തേയും എല്ലാ മാലിന്യങ്ങളും അടിഞ്ഞുകൂടിയത് ഇവിടേക്കാണ്. ഈ മാലിന്യങ്ങളേറെയും നഗര സഭയെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരർത്ഥവുമില്ല.ഞാനും നിങ്ങളും മാറിച്ചിന്തിക്കണം.
More in South
-
വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
ചെങ്ങന്നൂർ നഗരസഭയുടെ ഫണ്ട് വിനിയോഗത്തിൽ കോടികളുടെ ക്രമക്കേട്
-
ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
-
നിർമൽ കൃഷ്ണ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി ഉപരോധം
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉൽസവത്തിന് സമാപനം
-
ശബരിമല തീർഥാടനപാതയിൽ റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു
-
പന്നിയോട് ഗവണ്മെന്റ് എൽ.പി.സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ പ്രതിഷേധം
-
വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി
-
ശബരിമല തീർത്ഥാടനപാതയിലെ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി
-
അംഗൻവാടിയിൽ വെളളം കയറി; കുട്ടികളുടെ പഠനം മുടങ്ങി
-
ഇന്ദുലേഖയുടെ നായകൻ ദുരിതക്കയത്തിൽ
-
വിഴിഞ്ഞം പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്നു
-
ഗാന്ധിജിയുടെയും മദർ തെരേസയുടെയും സഹായംകൊണ്ട് മാലിന്യ പ്രശ്നത്തിന് പരിഹാരം
-
നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റിനു കോടതിയലക്ഷ്യ നോട്ടിസ്
-
ആശുപത്രി മാലിന്യങ്ങൾ തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞു
-
ആറ്റിങ്ങൽ ബൈപ്പാസ്; ഭൂമിയുടെ വിവരങ്ങൾ എൻഎച്ച് അതോറിറ്റിയ്ക്കു കൈമാറി
-
കാരിക്കയം അയ്യപ്പ ജലവൈദ്യുതപദ്ധതി വിദഗ്ധസംഘം സന്ദർശിച്ചു
-
സെക്രട്ടേറിയറ്റ് ഹൗസിങ് സൊസൈറ്റി അഴിമതി; ഫയലുകള്‍ കടത്താൻ ശ്രമമെന്ന് ആരോപണം
-
ഉൽസവ് 2017 പ്രദർശനത്തിന് കോട്ടയത്ത് തുടക്കം