അഴക്കുചാൽ നിര്‍മാണത്തിനായി കോർപ്പറേഷന്‍ ശുചിമുറി പൊളിച്ചതോടെ പ്രാഥമിക ആവശ്യങ്ങൾക്കായി മറ്റുവീടുകളെ ആശ്രയിക്കുകയാണ് കോഴിക്കോട്ടെ ഒരു കുടുംബം. നഗരഹൃദയമായ നടക്കാവ് കാട്ടുവയൽ കോളനിയിലാണ് സമ്പൂർണ വെളിയിട വിസർജന വിമുക്ത ജില്ലയെ നാണിപ്പിക്കുന്ന ദുരിതത്തിന്റെ കഥ.
Advertisement