E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കിടപ്പാടം തിരിച്ചു പിടിക്കാനുളള സ്കറിയയുടെ സമരത്തിന് പതിനഞ്ചു വയസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭൂനികുതി അടക്കാന്‍ പതിനഞ്ച് വര്‍ഷമായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി കാസര്‍കോട് ചിറ്റാരിക്കലിലെ കര്‍ഷകന്‍. വീടും, കൃഷി സ്ഥലവും സര്‍ക്കാരിന്റെ മിച്ചഭൂമിയാണെന്ന് വില്ലേജ് ഓഫീസര്‍ വിധിയെഴുതിയതാണ് സ്കറിയ എന്ന കുടിയേറ്റ കര്‍ഷകന്റെ ജീവിതം പ്രതിസന്ധിയിലാക്കിയത്. 

തൊളളായിരത്തി എഴുപത്തിയൊന്‍പതിലാണ് കാസര്‍കോട് മാലോം വില്ലേജില്‍ ഉള്‍പ്പെട്ട ചിറ്റാരിക്കല്‍ ചട്ടമലയിലെ രണ്ടേമുക്കല്‍ ഏക്കര്‍ സ്ഥലം ഗോവിന്ദന്‍ നമ്പ്യാര്‍ എന്ന ജന്മിയില്‍ നിന്ന് സ്കറിയ വാങ്ങുന്നത്. 

എഴുപത്തിയഞ്ചില്‍ പട്ടയം കിട്ടിയ ഭൂമി. ഇരുപത്തിരണ്ട് വര്‍ഷം കൃത്യമായി ഭൂനികുതി അടച്ചു. രണ്ടായിരത്തിരണ്ടില്‍ നികുതി അടക്കാന്‍ എത്തിയപ്പോഴാണ്സ്കറിയയുടെ വീടും പുരയിടവും സര്‍ക്കാര്‍ മിച്ചഭൂമിയെന്ന് അധികൃതര്‍ വിധിയെഴുതിയത്. സ്വന്തം കിടപ്പാടം തിരിച്ചു പിടിക്കാന്‍ അന്ന് മുതല്‍ ഈ കുടിയേറ്റ കര്‍ഷകന്‍ മുട്ടാത്ത വാതിലുകളില്ല. 

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും മിച്ചഭൂമിയെന്ന വില്ലേജ് അധികൃതരുടെ മറുപടിയില്‍ നടപടികളെല്ലാം അവസാനിച്ചു. ഒടുവില്‍ നിതിക്കായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :