E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ ചരിത്രത്തിലാദ്യമായി 78 വള്ളങ്ങള്‍ മല്‍സരത്തിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ ചരിത്രത്തിലാദ്യമായി 78 വള്ളങ്ങള്‍ മല്‍സരത്തിന്. ചെറുവള്ളങ്ങളുടെ മല്‍സരങ്ങള്‍ 12ന് രാവിലെ 11ന് തുടങ്ങും. ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും 

വിവിധ വിഭാഗങ്ങളിലായാണ് 78 വള്ളങ്ങള്‍ ഈമാസം 12ന് നടക്കുന്ന നെഹ്റുട്രോഫി ജലോല്‍സവത്തില്‍ മല്‍സരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വള്ളങ്ങള്‍ മേളയുടെ ഭാഗമാകുന്നത്. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സ്റ്റാര്‍ട്ടിങ് സംവിധാനത്തിന്റെ ട്രയല്‍ ഏഴിന് ആരംഭിക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഇത്തവണ ആധുനിക സംവിധാനം ഉപയോഗിക്കുന്നത്. 12ന് രണ്ടുമണിക്കാണ് ജലഘോഷയാത്ര. അതിന് മുന്നോടിയായി പതിനൊന്ന് മണിയോടെ ചെറുവള്ളങ്ങളുടെ മല്‍സരങ്ങള്‍ ആരംഭിക്കും. 

പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമാനദണ്ഡങ്ങളാണ് ഇത്തവണ ബോട്ട് റേസ് സൊസൈറ്റി മുന്നോട്ടുവയ്ക്കുന്നത്. ചുരുങ്ങിയത് ഏഴുദിവസമെങ്കിലും പരിശീലനം നടത്തിയില്ലെങ്കില്‍ ബോണസിന് അര്‍ഹതയുണ്ടാകില്ല. തുഴച്ചില്‍ക്കാരില്‍ 25 ശതമാനത്തില്‍കൂടുതല്‍ ഇതരസംസ്ഥാനക്കാര്‍ ഉണ്ടായാല്‍ ശിക്ഷാനടപടി ഉണ്ടാകും. ട്രാക്ക് മാറിതുഴഞ്ഞാലും മല്‍സരങ്ങള്‍ക്ക് തടസമുണ്ടാക്കിയാലും അയോഗ്യരാക്കും. വള്ളംകളിയുടെ ഭാഗമായി നടന്ന ക്യാപ്റ്റന്‍സ് ക്ലിനിക കലകട്ര്‍ വീണ എന്‍ മാധവന്‍ ഉദ്ഘാടനം ചെയ്തു. ജലോല്‍സവത്തിന്റെ ഭാഗമായുള്ള നിറച്ചാര്‍ത്ത് മല്‍സരം ഇന്നാണ്. വഞ്ചിപ്പാട്ട് മല്‍സരങ്ങള്‍ ഏഴിന് നടക്കും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :