E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:27 PM IST

Facebook
Twitter
Google Plus
Youtube

പട്ടിണി അക്കാദമി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒന്നുകില്‍ കെ.മുരളീധരന്റേയും വി.വി.രാജേഷിന്റേയും പ്രാര്‍ഥന റവന്യൂ വകുപ്പ് കേട്ടുകാണണം. അല്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ ആറര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന ഉള്ളകാര്യം പറയുന്ന റിപ്പോര്‍ട്ടൊന്നും റവന്യൂ വകുപ്പിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ തയ്യാറാക്കാനേ സാധിക്കില്ലായിരുന്നു. ലോ അക്കാദമിയിലെ സമരക്കാരുടെ പ്രശ്നങ്ങള്‍ തീരാന്‍ വേറെ വഴിയൊന്നും കാണുന്നുമില്ല. മുരളീധരന്റേയും രാജേഷിന്‍റയും നിരാഹാരാം തീരണമെങ്കില്‍ ഇനി ആകെയുള്ള ഒരു പിടിവള്ളി അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുക എന്നതാണ്. സമരം ആര്‍ക്കും തുടങ്ങാം. പക്ഷേ അവസാനിപ്പിക്കാന്‍ ഒരു കാരണം വേണമല്ലോ.  

കെ.മുരളീധരന്‍ പട്ടിണിക്കിടക്കുന്നതില്‍ വൈരുദ്ധ്യങ്ങള്‍ കാണുന്നവരാണ് കേരളത്തിലെ വൈരുദ്ധ്യാത്മക ബൗദ്ധിക വാദികള്‍. മുരളീധരന്റെ അച്ഛന്‍ കെ.കരുണാകരനാണ് ഭൂമി കൊടുത്തതെന്നും അതുകൊണ്ട് അച്ഛനെതിരായ മകന്‍റെ നീക്കം  എന്നൊക്കെപറഞ്ഞ് ആകെപ്പാടെ ഒരു സെന്റി മെലോ‍ഡ്രാമയ്ക്ക് മുഖ്യമന്ത്രി വരെ ശ്രമിച്ചതാണ്. പക്ഷേ അച്ഛന്‍ കൊടുത്ത ആവശ്യത്തിനല്ല അക്കാദമിക്കാര്‍ ഭൂമി ഉപയോഗിച്ചതെന്നും അതുകൊണ്ടാണ് താന്‍ സമരം ചെയ്യുന്നതെന്നും മുരളീധരന്‍ തിരിച്ചടിച്ച് സീന്‍ കുറേക്കൂടി ത്രില്ലിങ് ആക്കിയിട്ടുണ്ട്. മുരളീധരന് പക്ഷേ അങ്ങനെയൊക്കെ പറഞ്ഞ് നില്‍ക്കാം. അതുപോലല്ലോ ബിജെപിയുടെ വി.വി.രാജേഷിന്റെ കാര്യം. വി.മുരളീധരനില്‍ നിന്ന് പട്ടിണി ഏറ്റെടുത്തു എന്നത് നേരാണ്. പക്ഷേ ബിജെപിക്ക് ഇതിലെന്താണ് കാര്യം സമരം എന്നൊക്കെ ചോദിക്കുമ്പോഴാണ് പ്രശ്നം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :