E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ലക്ഷ്മിയെ കാനം പുറത്താക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോ അക്കാദമി വച്ചു തന്നെ തുടങ്ങിയേക്കാം. ഇന്നുമാത്രമായിട്ട് ഇനി അതിലൊരു മാറ്റം വേണ്ട. സമരത്തില്‍ സിപിഐ ആരും പ്രതീക്ഷിക്കാതെ ഒരു ഗോളടിച്ചു. എന്നുവച്ചാല്‍ വെറുതെയിരുന്ന സിപിഐക്ക് ലക്ഷ്മിനായര്‍ പന്ത് പാസ് ചെയ്തിട്ട് ഗോളടിപ്പിച്ചതാണ്.  സമരം തീര്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ലോ അക്കാദമി മുതലാളിമാരെ സിപിഎം ആസ്ഥാനത്തേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തിയിരുന്നതാണല്ലോ. പക്ഷേ സഹോദര സ്ഥാപനമായ സിപിഐ അതു ചെയ്തില്ല. എന്നാല്‍ പിന്നെ അങ്ങോട്ടു പോയി കണ്ടേക്കാം എന്നു കരുതി ലക്ഷ്മി ടീച്ചറും സംഘവും എംഎന്‍ സ്മാരകത്തിലെത്തി. വല്ലതും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ പറഞ്ഞ് കാനം രാജേന്ദ്രന്‍ തിരിച്ചയച്ചു. എസ്എഫ്ഐക്കാരോട് മാത്രം ചര്‍ച്ച നടത്തി എല്ലാം പരിഹരിച്ച മാനേജ്മെന്റുകാരല്ലേ. കൊടുത്തത് കണക്കായിപ്പോയി

ലോ അക്കാദമിയിലെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന് പറഞ്ഞു നടക്കുന്ന മാനേജ്മെന്റുകാര്‍ എന്തിനാണ് പിന്നെയും പ്രശ്ന പരിഹാരത്തിന് സഹായം തേടി സിപിഐയെ കാണാന്‍ പോകുന്നത്? പരിഹരിച്ചെങ്കില്‍ പിന്നെ പ്രശ്നമില്ലല്ലോ? ഇവിടെ സിപിഐയുടെ ഗോള്‍ തകര്‍പ്പനാകുന്നതിനു പിന്നില്‍ വേറൊരു കാരണം കൂടിയുണ്ട്. സമരസ്ഥലത്ത് പോയ കാനം ബിജെപിക്കാരെ കണ്ടു കുശലം ചോദിച്ചു എന്നു പറഞ്ഞ് സിപിഎമ്മുകാര്‍ കുറേ ഇളക്കിയതാണ്. അതിനുള്ള മറുപടി കൂടിയായി ലക്ഷ്മി-കാനം സംവാദം. ഇപ്പോ സീനില്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനും ബിജെപിയുടെ വിവി രാജേഷുമാണുള്ളത്. അതില്‍ മുരളീധരനായിരുന്നു സന്ദര്‍ശകരേറെയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :