E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഉപദേശത്തിന്റെ ഉപദ്രവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇങ്ങനെ സകലരും പരാതി പറയുന്ന പൊലീസിനെ ഒന്നു നന്നാക്കിക്കളയാം എന്നു കരുതിയാണ് പിണറായി വിജയന്‍ ഒരു ഉപദേഷ്ടാവിനെ വക്കാമെന്ന് വെച്ചത്. രമണ്‍ ശ്രീവാസ്തവയെ. പണ്ട് കെ കരുണാകരന്റെ കാലത്ത് അദ്ദേഹത്തിന്റെ ആളാണെന്ന് പറഞ്ഞ് കുറേ മുദ്രാവാക്യം വിളിച്ചതാണ് ഈ ശ്രീവാസ്തവയ്ക്കെതിരെ. ചാരക്കേസ് അട്ടിമറിച്ചയാളാണെന്ന് പറഞ്ഞ് ശ്രീവാസ്തവയെ അന്ന് സിപിഎമ്മുകാര്‍ പറയാന്‍ ബാക്കിയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഉപദേഷ്ടാവാക്കി വിളിച്ചാല്‍ അതിനൊക്കെ ഒരു പാപ പരിഹാരവുമാകുമെന്ന് പിണറായി കരുതിയിട്ടുണ്ടാകും. ശ്രീവാസ്തവ കൂടി വരുമ്പോള്‍ വാസ്തവത്തില്‍ ഉപദേഷ്ടാക്കളുടെ ഇതുപോലൊരു നിര കേരളത്തിനു മാത്രം സ്വന്തമാകും 

പൊലീസിന്റെ കഷ്ടകാലം മാറാത്തതിനെപ്പറ്റി അന്വേഷിച്ച് പിണറായി ഏതോ കണിയാരെ കണ്ടിട്ടുണ്ടെന്നാണ് തോന്നുന്നത്. വിരമിച്ച ഡിജിപിമാരുടെ ശാപമാണ് കാരണമെന്ന് കവിടി നിരത്തി ഫലം പറഞ്ഞിട്ടുണ്ടാകും. സെന്‍കുമാര്‍ തുടക്കി പിറകോട്ട് ഒരുപാടുപേരുടെ ശാപം ഈ മുന്നണിക്കുണ്ടല്ലോ. അതിലൊരാളെ പ്രീതിപ്പെടുത്തുന്നതു വഴി പ്രശ്ന പരിഹാം കാണാം എന്ന വിദഗ്ധോപദേശത്തില്‍ നിന്നാകണം ഈ ബുദ്ധി. ഏതായാലും കലക്കി. ഈ ഉപദേഷ്ടാക്കളെ ഒക്കെ ഉപദേശിക്കാന്‍ ഇനി ആരു വരുമോ എന്തോ? 

ഒരു ഭരണാധികാരിയുടെ മുന്നില്‍ ജനങ്ങളാണ്. ഉപദേശകന്‍മാര്‍ പിന്നില്‍ നില്‍ക്കുന്നവരാണ്. ഭരണാധികാരിക്ക് രണ്ടു വഴികളുണ്ട്. ഒന്നുകില്‍ പിന്നില്‍ നില്‍ക്കുന്ന ഉപദേശകരെ നോക്കി സ‍ഞ്ചരിക്കാം. അല്ലെങ്കില്‍ മുന്നിലുള്ള ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മുന്നേറാം. പക്ഷേ ഒരു കുഴപ്പമുണ്ട്. പിന്നോട്ട് മാത്രം നോക്കി മുന്നോട്ട് നടന്നാല്‍ നടന്നാല്‍ വീഴ്ച ഉറപ്പാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :