E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

വേട്ടയാടിയും മരംമുറിച്ചും ഇനിയും കൊതി തീർന്നില്ലേ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ വന നശീകരണത്തിനെതിരെയുള്ള സന്ദേശവുമായി വേര്‍ ദ ട്രീസ് സിങ് എന്ന ഹ്രസ്വ ചിത്രം. ചട്ടക്കാരി എന്ന ചിത്രം റീമേക്ക് ചെയ്ത സന്തോഷ് സേതുമാധവനാണ് സംവിധാനം. മുന്‍കാല സംവിധായകന്‍ സേതുമാധവന്‍റെ മകനാണ് സന്തോഷ്. എ. വി. എ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. 

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. വനസംരക്ഷണത്തിനായി വനം വകുപ്പ് അധികൃതരും വാച്ചര്‍മാരും അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഒരു കാലത്ത് കാട്ടുകള്ളന്മാരായി വേട്ടയാടി കഴിഞ്ഞിരുന്ന കാടിന്‍റെ മക്കളെ ഒരു ഓഫീസറെത്തി വാച്ചര്‍മാരായി നിയമിയ്ക്കുന്നു. വേട്ടയാടിയും മരം മുറിച്ചു വിറ്റും ജീവിക്കുന്നതാണ് ഇവര്‍ക്ക് താല്‍പര്യമെങ്കിലും വനത്തിനു വേണ്ടിയും വരും തലമുറയുടെ നല്ല നാളെയ്ക്കായും വനനശീകരണം സ്വയം അവസാനിപ്പിക്കുകയാണ് ഇവര്‍. 

ഒപ്പം വനത്തിന്‍റെ സംരക്ഷണവും ഇവര്‍ ഏറ്റെടുക്കുന്നു. ഇത്തരത്തില്‍ ആയിരകണക്കിന് വാച്ചര്‍മാരാണ് നമ്മുടെ വനത്തിന്‍റെ യഥാര്‍ഥ സംരക്ഷകരെന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു. സംവിധാനത്തിനൊപ്പം തിരക്കഥയും കൈകാര്യം ചെയ്തത് സന്തോഷ് സേതുമാധവനാണ്. ഷബീര്‍ കല്ലറയ്ക്കല്‍ , എ. വി അനൂപ് എന്നിവരാണ് പ്രധാന താരങ്ങള്‍. പ്രകൃതിയുടെ വരദാനമായ വനസമ്പത്തിനെ സംരക്ഷിയ്ക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന നടന്‍ ശ്രീനിവാസന്‍റെ ഓര്‍മ്മപ്പെടുത്തലോടെയാണ് ചിത്രം അവസാനിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :