E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 04:23 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പട്ടാള അട്ടിമറി; അഭയം തേടിയവരെ വിട്ടു കിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം ഗ്രീക്ക് സുപ്രീകോടതി തള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പട്ടാള അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപണങ്ങളെ തുടര്‍ന്ന് ഗ്രീസില്‍ അഭയം തേടിയവരെ വിട്ടു കിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം ഗ്രീക്ക് സുപ്രീകോടതി തള്ളി. തുര്‍ക്കിയിലെ എട്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരായിരുന്നു ഗ്രീസിലേക്ക് രക്ഷപ്പെട്ടത്. കോടതി വിധിയെതുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ജൂലൈ പതിനാറിലായിരുന്നു തുര്‍ക്കിയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമം. ഇതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പട്ടാള ഉദ്യോഗസ്ഥര്‍ അന്ന് തന്നെ ഗ്രീസില്‍ അഭയം തേടി. 

ആയുധങ്ങള്‍ കവര്‍ച്ച നടത്തി, പാര്‍ലമെന്‍റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. പട്ടാളക്കാരെ വിട്ടു തരണമെന്ന് തുര്‍ക്കി നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിയിലേക്ക് പോയാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്നും, അട്ടിമറി ശ്രമത്തില്‍ പങ്കില്ലെന്നുമുള്ള പട്ടാളക്കാരുടെ വാദങ്ങള്‍ കോടതി അംഗികരിച്ചു. യൂറോപ്യന്‍ മൂല്ല്യങ്ങളുടെ വിജയമാണ് വിധിയെന്ന് പട്ടാളക്കാരുടെ അഭിഭാഷകന്‍ പ്രതികരിച്ചു. 

നാറ്റോ സഖ്യകക്ഷി രാജ്യങ്ങളായ തുര്‍ക്കി- ഗ്രീസ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഇതോടെ വഷ·ളായി. ഗ്രീസുമായുള്ള എല്ലാ ബന്ധങ്ങളും പുനപരിശോധിക്കുമെന്ന് തുര്‍ക്കി പ്രതികരിച്ചു. ഗ്രീസ് ജയിലിലുള്ള പട്ടാളക്കാരെ ഉടന്‍ മോചിതരാകും. സുപ്രീം കോടതിയുടെ വിധി പുനപരിശോധിക്കാനും കഴിയില്ല. പാട്ടാളക്കാരെ വിട്ടുകിട്ടാന്‍ രാജ്യാന്തര തലത്തില്‍ തുര്‍ക്കി മറ്റ് വഴികള്‍ ആരംഭിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :