തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയുടെ മരണം കേരള മനസാക്ഷിയെ പിടിച്ചു കുലുക്കി. കോളജില്‍ നേരിട്ട അസഹനീയമായ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ ജിഷ്ണുവിനെ പ്രേരിപ്പിച്ചത്. മരിച്ച ശേഷം വിദ്യാര്‍ഥിയെക്കുറിച്ച് കോളജ് അധികൃതര്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. കോപ്പിയടിച്ചതിന് ജിഷ്ണുവിനെ പിടികൂടി എന്ന് കോളജ് അധികൃതര്‍ പറയുമ്പോള്‍ അങ്ങനെയൊരു സംഭവം സാങ്കേതിക സർവകലാശാല അറിഞ്ഞിട്ടേയില്ല. ഈ കോളജിനെ കുറിച്ച് മാത്രമല്ല അച്ചടക്കത്തിന്റെ പേരില്‍ എന്‍ജിനിയറിങ് കോളജുകളില്‍ നടക്കുനന പീഡനങ്ങളുനടെ ഞെട്ടിക്കുന്ന കഥകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതും. ഇടിമുറിയും തൊട്ടതിനും പിടിക്കലിനുമെല്ലാം ഫൈനടിക്കലും സസ്പെന്‍ഷനും. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി. ഇങ്ങനെ മതിയോ ?
- Home
- Daily Programs
- Ingane Mathiyo
- ഇടിമുറിക്കാരെ ആരു നിലയ്ക്കുനിര്‍ത്തും ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo