പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാകുമ്പോഴും ആശങ്കയൊഴിയാതെ മരണസംഖ്യ ഉയരുന്നു. ഇന്ന് ഒൻപതു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. പ്രതിരോധ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ ഫലംചെയ്യുന്നില്ല എന്നതുതന്നെയാണ് ഈ മരണങ്ങളും രോഗവ്യാപനവും എടുത്തുകാട്ടുന്നത്. പനിപടരുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ എത്തിക്കാനാവുന്നില്ല. ശുചീകരണ യജ്ഞമെന്ന ആഹ്വാനം ഗുണം ചെയ്യുമോ ? ചികില്‍സയും പ്രതിരോധവും ഇങ്ങനെ മതിയോ ?
Advertisement