തിരുവനന്തപുരം ലോ അക്കാദമിയിലെ സമരം തീര്‍ക്കാന്‍ ഇന്നും സര്‍ക്കാര്‍ നടത്തിയ നീക്കം പരാജയപ്പെട്ടു. ലക്ഷ്മി നായരില്ത്തട്ടിയാണ് ചര്‍ച്ച വഴിമുട്ടിയത്. ലക്ഷ്മിനായര്‍ മാറിനില്‍ക്കും , പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും. ഇതാണ് സമരം തീര്‍ക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും മുന്നോട്ട് വച്ച നിര്‍ദേശം. ഇത് എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ അംഗീകരിക്കാന്‍ തയാറല്ല. ലക്ഷ്മിനായര്‍ രാജിക്കത്ത് കൊടുത്തേ മതിയാകൂ എന്നാണ് സമരക്കാരുടെ നിലപാട്. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, മാറിനില്ക്കലും രാജിയും തമ്മിലുള്ള വ്യത്യാസമെന്ത് ?
- Home
- Daily Programs
- Counter Point
- രാജിയും മാറിനില്ക്കലും തമ്മിലുള്ള വ്യത്യാസമെന്ത് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement