ബാബ്റി മസ്ജിദ് പൊളിച്ച േകസില്‍ 32 പ്രതികളെയും വെറുതെവിട്ട് ലക്നൗ സി.ബി.ഐ കോടതി. പള്ളി പൊളിച്ചതില്‍ ഗൂഢാലോചനയില്ല, പെട്ടെന്നുള്ള കൃത്യമായിരുന്നു. പള്ളി ആക്രമിക്കുന്നതില്‍ നിന്ന് കര്‍സേവകരെ എല്‍.കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടേയുള്ള പ്രതികള്‍ തടയാനാണ് ശ്രമിച്ചതെന്നും വിധിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കൊണ്ടുവരുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടുവെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഈ വിധിയില്‍ നീതിയെവിടെ?
തെളിവുകൾ ഇല്ലാതായോ? ഈ വിധിയിൽ നീതിയെവിടെ?
SHOW MORE