നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ സംസ്ഥാന തലസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആഴ്ചയിലെ അവധി ആഘോഷിക്കനാവാതെ ജനം വലഞ്ഞു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ ജനത്തെ ബന്ദികളാക്കുമ്പോള്‍ ജനാധിപത്യത്തില്‍ ആരാണ് ഉത്തരവാദിത്തം പറയുക ?
Advertisement