E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:26 AM IST

Facebook
Twitter
Google Plus
Youtube

തള്ളുവച്ച നുണ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓരോ കാലത്തിനു പറ്റിയ മാധ്യമപ്രവര്‍ത്തകരും അവതരിക്കും. അങ്ങനത്തെ ആളാണ് അര്‍ണാബ് ഗോസ്വാമി. ശരിക്കും ഒരു മാധ്യമപ്രവര്‍ത്തകന്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ വിമര്‍ശിക്കാമോ എന്നൊരു സംശയമുണ്ട്. ഈ ഒരു സിഐഡി മറ്റൊരു സിഐഡിയെ കുറ്റം പറയരുത് എന്ന് ശ്രീനിവാസന്‍ പറഞ്ഞ പോലെ. പക്ഷേ, അര്‍ണോബിന്റെ കാര്യത്തില്‍ അത് നോക്കേണ്ടതില്ല. കാരണം, ബാക്കി ലോകത്തിലെ സകല മാധ്യമ പ്രവര്‍ത്തകരെയും ചീത്തവിളിച്ചു കൊണ്ടാണ് പുള്ളീടെ നടപ്പ്. ഈ ജേര്‍ണലിസം കണ്ടുപിടിച്ചത് തന്നെ താനാണെന്നാണ് പറച്ചില്‍. അതുമാത്രമല്ല അര്‍ണാബിനെപ്പറ്റി പറയാന്‍ കാരണം. അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ തള്ള് ആ വായില്‍ നിന്നാണു വന്നത്. തള്ളുകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതും ഇക്കാലത്തെ മാധ്യമധര്‍മമാണ്. അതുകൊണ്ടാണ് രാജ്്ദീപ് സര്‍ദേശായി അത് വിളിച്ച് പറഞ്ഞത് 

2002ലെ ഗുജറാത്ത് കലാപകാലത്തെ കഥയാണ് പറഞ്ഞത്. കഥയല്ല അത് സത്യമാണ്. അങ്ങനൊരു സംഭവമുണ്ടായിട്ടുണ്ട്. പക്ഷേ അത് അര്‍ണോബിനല്ല, രാജ്ദീപ് സര്‍ദേശായിക്കാണെന്ന് മാത്രം. കലാപ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ വസതിയുടെ ഏഴയലത്ത് അര്‍ണാബ് പോയിട്ടില്ല. തനിക്കുണ്ടായ അനുഭവം രാജ്ദീപ് അദ്ദേഹത്തിന്റെ ഇലക്ഷന്‍ ദാറ്റ് ചെയ്ഞ്ച്ട് ഇന്ത്യ എന്ന ബുക്കില്‍ എഴുതിയിട്ടുണ്ട്. അത് വായിച്ചിട്ടോ കേട്ടിട്ടോ അര്‍ണാബതങ്ങ് സ്വന്തം പേരില്‍ വച്ച് കാച്ചിയതാണ്. ചില സ്കൂള്‍ പിള്ളേര്‍ ഈ ലീവ്് ലെറ്റര്‍ അടുത്ത കുട്ടിയുടേത് കോപ്പിയടിച്ച് എഴുമ്പോള്‍ അവസാനം അറിയാതെ പേരും മറ്റേ കുട്ടീടതു തന്നെ എഴുതിപ്പോകും അതു പോലെ. ഏതായാലും തള്ള് ഒരു യാഥാര്‍ഥ്യമാണെന്നിരിക്കേ കഥകള്‍ സ്വന്തമാക്കി ഉണ്ടാക്കി വേണം തള്ളാന്‍ എന്നൊരു നിയമം ഉടന്‍ പാസ്സാക്കേണ്ടതാണ് 

രാജ്ദീപിന്റെ അനുഭവത്തില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഷൂട്ട് ചെയ്തത് ക്യാമറ ഓണ്‍ ചെയ്ത് കലാപ കാരികള്‍ക്ക് കാണിച്ചു കൊടുത്ത ഒരു സീന്‍ കൂടി ഉണ്ടായിരുന്നു. അത് പക്ഷേ അര്‍ണാബങ്ങ് വിട്ടു. അക്കാര്യം അറിയാത്ത കൊണ്ടാണോ അതോ കഥയില്‍ ചെറിയൊരു ചെയ്ഞ്ചിനു വേണ്ടിയാണോ എന്നറിയില്ല. എന്നാലും അര്‍ണാബ് തള്ളുസ്വാമി കലക്കി