പിതാവു മരിച്ചപ്പോൾ പത്രത്തിൽ പരസ്യം കൊടുക്കുന്നതിനായി പെട്ടെന്നൊരു തുക ആവശ്യം വന്നു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളോട് അതിനുള്ള പണം കടം ചോദിച്ചു. യഥാർഥത്തിൽ അതൊരു വലിയ തുകയായിരുന്നില്ല. ആ സമയത്ത് അദ്ദേഹം തന്റെ കയ്യിലില്ലെന്നു പറഞ്ഞു. ശരി, ഓകെ എന്നു ഞാനും പറഞ്ഞു. പിന്നെ സിനിമയിൽ നിന്നു മാറിനിൽക്കുന്ന സമയം റിയൽ എസ്റ്റേറ്റും മറ്റുമായി നടക്കുമ്പോൾ ഇതേ വ്യക്തി തന്നെ കടം ചോദിച്ചു വന്നു. അത്ര ചെറിയ തുകയല്ലതാനും. ആ സമയം ആ വലിയ തുക കൊടുത്തുകൊണ്ടായിരുന്നു തന്റെ പ്രതികാരം. ഇത്തരത്തിൽ പ്രതികാരം ചെയ്യുന്നതിനാണ് ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരുടെ സങ്കടം കണ്ട് വൈരാഗ്യം തീർക്കുന്നതിനെക്കാൾ അവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുത്ത് അവരിൽ കുറ്റബോധം ഉണ്ടാക്കുകയാണെങ്കിൽ അത്തരത്തിൽ പ്രതികാരം ചെയ്യുന്നതിനാണ് ഇഷ്ടപ്പെടുന്നത്. മനോരമ ന്യൂസ് നേരേ ചൊവ്വേയിലായിരുന്നു കുഞ്ചാക്കോ ബോബൻ തന്റെ പ്രതികാര നിലപാടിനെക്കുറിച്ച് വിശദമാക്കിയത്.
- Home
- Nere Chovve
- മധുരപ്രതികാരം വീട്ടിയ ചാക്കോച്ചൻ
More in Nere Chovve
-
പോപ്പുലര്‍ ഫ്രണ്ടിനെ തള്ളി ഇ.ടി, സലഫിസം തീവ്രവാദമല്ല
-
സ്വാതന്ത്ര്യത്തെ സ്നേഹിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള
-
ദിലീപും പിന്നെ വിമന്‍ കലക്ടീവും
-
എന്തുകൊണ്ട് ദിലീപിനൊപ്പം ?
-
പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും
-
രാജി തന്ന കരുത്ത്, വേദന
-
ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്
-
ഞാൻ ഇനി ദുഃഖപുത്രിയല്ല
-
ശാന്തികൃഷ്ണയുടെ അശാന്തിയുടെ കാരണങ്ങൾ
-
ശൈലജയുടെ ന്യായങ്ങള്‍, വാദങ്ങള്‍
-
ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി
-
ശ്രീശാന്തിന്റെ തിരിച്ചറിവുകൾ
-
കേസുകഴിഞ്ഞ് ശ്രീശാന്തിന്റെ വാദങ്ങൾ
-
ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍
-
രാഷ്ട്രീയം, സ്ത്രീ, സിനിമ: ഗൗതമി പറയുന്നു
-
തച്ചങ്കരി മാധ്യമങ്ങളുടെ മാത്രം വിഷയം: കോടിയേരി
-
സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങളെ ഉപദേശിച്ച് കോടിയേരി
-
നളിനി നെറ്റോ വേട്ടയാടി, സെന്‍കുമാര്‍ പറയുന്നു
-
മാറ്റിയത് ആരൊക്കെ, തുറന്നടിച്ച് സെന്‍കുമാര്‍
-
രോഗിയായപ്പോള്‍ പഠിച്ചത്, ഡോ.വി.പി.ഗംഗാധരന് പറയുന്നു