വിഷരഹിത പച്ചക്കറി എന്ന ആശയം വ്യാപിച്ച് വരികയാണ് കേരളത്തിൽ. കൃഷിയോടുള്ള സ്നേഹം നിമിത്തം അധ്യാപന ജോലി ഉപേക്ഷിച്ച് രണ്ടേക്കറിൽ ഒരു പഴത്തോട്ടം തീർത്തിരിക്കുകയാണ് സജ്ന മുഹമ്മദ്. കാക്കനാട് സ്വദേശിയായ സജ്നയുടെ തോട്ടത്തിൽ അപൂർവ്വയിനം പച്ചക്കറികളും പഴങ്ങളും കാലാവസ്ഥ വെല്ലുവിളിയാകാതെ ഈ തോട്ടത്തിൽ കാണാൻ കഴിയും.
ഇന്ത്യക്ക് പുറത്ത് കാണുന്ന പഴങ്ങളും പച്ചക്കറികളും സജ്നയുടെ തോട്ടത്തിൽ വിളവെടുക്കാൻ പാകമായി നിൽക്കുന്നു. വിഷമില്ലാത്ത പച്ചക്കറി ഉൽപാദിപ്പിക്കുന്നതിന് സജ്നയുടേതായ പരീക്ഷണങ്ങളും ഉണ്ട്. വിപണനം വെല്ലുവിളിയാകുമെന്ന സജ്നയുടെ പഴം, പച്ചക്കറികൾ തേടി നിരവധിയാളുകൾ എത്തുന്നുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
സജ്ന മുഹമ്മദ് ഏരിയക്കാട്ടുമൂല തൃക്കാക്കര കൊച്ചി ഫോൺ 9605138980
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.