പ്രവാസി മലയാളിയുടെ ഗൃഹാതുരസ്മരണകളാണ് മണലില്നിഴലും വെളിച്ചവും ചേർത്ത് ഉദയനൊരുക്കുന്ന ഈ ചിത്രങ്ങൾ. കേരളത്തിന്റെ പ്രകൃതിയും ഭംഗിയും കഥകളിയും തെയ്യവും എല്ലാം മണലിൽ ഉദയന്റെ കൈവിരലുകളിൽ വിരിയുന്നു.
ഒരു പ്രവാസി മലയാളിയുടെ നാട്ടിലേക്കുള്ള അവധിക്കാല യാത്ര എന്ന ആശയത്തിലൂന്നിയായിരുന്നു ഉദയന്റെ അബുദാബിയിലെ പ്രദര്ശനം. പ്രവാസി കാണാന്കൊതിക്കുന്ന കേരളത്തെ ഒന്നാകെ ഉദയൻ മണിന്മേൽ കോറിയിട്ടു. ഇന്ത്യയുടെയും യുഎഇയുടെയും വളര്ച്ചയും വികസവും സാംസ്കാരിക പാരന്പര്യവുമെല്ലാം ഉദയന്റെ മണല്ചിത്രങ്ങളായി. മൂന്നു വര്ഷം മുന്പാണ് മണലില്നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ ഉദയൻ ആരംഭിച്ചത്. അച്ഛന്റെ കളമെഴുത്തു പാരന്പര്യമാണ് തനിക്കും ലഭിച്ചതെന്ന് ഉദയന്വിശ്വസിക്കുന്നു.
ബോര്ഡില്ആണികള്അടിച്ചു കയറ്റി അവയിൽ നൂലുകൾ കോർത്ത് മോഹൻലാലിന്റെ ചിത്രമൊരുക്കിയും ഉദയന്ഏറെ കയ്യടി നേടിയിട്ടുണ്ട്. സിനിമയില്കലാസംവിധാന രംഗത്ത് സഹായി ആയി പ്രവര്ത്തിക്കുകയാണ് ഇപ്പോള്ഉദയന്. മലയാളത്തിലെ പ്രധാന ചിത്രങ്ങള്ക്കായി പ്രമുഖ കലാസംവിധായകര്ക്കൊപ്പം ഉദയന്പ്രവര്ത്തിച്ചിട്ടുണ്ട്.
കേരളത്തില്ഒട്ടേറെ സ്ഥലങ്ങളില്മണല്ചിത്രരചന നടത്തിയിട്ടുള്ള ഉദയന്റെ ാദ്യ വിദേശവേദിയായിരുന്നു അബുദാബിയിലെ ഇടപ്പാളയം സംഘടനയുടെ ഉദ്ഘാടന ചടങ്ങ്. പ്രവാസി മലയാളിയുടെ ഗൃഹാതുരസ്മരണകളാണ് മണലില്നിഴലും വെളിച്ചവും ചേര്ത്ത് ഉദയന്എടപ്പാളൊരുക്കുന്ന ഈ ചിത്രങ്ങള്. കേരളത്തിന്റെ പ്രകൃതിയും ഭംഗിയും കഥകളിയും തെയ്യവും എല്ലാം മണലില്ഉദയന്റെ കൈവിരലുകള്പുനസൃഷ്ടിക്കുന്നു.
ഒരു പ്രവാസി മലയാളിയുടെ നാട്ടിലേക്കുള്ള അവധിക്കാല യാത്ര എന്ന ആശയത്തിലൂന്നിയായിരുന്നു ഉദയന്റെ അബുദാബിയിലെ പ്രദര്ശനം. പ്രവാസി കാണാന്കൊതിക്കുന്ന കേരളത്തെ ഒന്നാകെ ഉദയന്മണലില്കോറിയിട്ടു.
ഇന്ത്യയുടെയും യുഎഇയുടെയും വളര്ച്ചയും വികസവും സാംസ്കാരിക പാരന്പര്യവുമെല്ലാം ഉദയന്റെ മണല്ചിത്രങ്ങളായി. മൂന്നു വർഷം മണലിൽ നിമിഷനേരം കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ ഉദയൻ ആരംഭിച്ചത് അച്ഛന്റെ കളമെഴുത്തു പാരന്പര്യമാണ് തനിക്കും ലഭിച്ചതെന്ന് ഉദയൻ വിശ്വസിക്കുന്നു.