E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 03:29 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ദുരിത ജീവിതം ഒരുപറ്റം തൊഴിലാളികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വര്‍ഷങ്ങളായി തൊഴിലെടുത്തിരുന്ന കന്പനി ഒരു സുപ്രഭാതത്തില്‍ അടച്ചു പൂട്ടിയപ്പോള്‍ അന്നവും അഭയവുമില്ലാതെ വഴിയാധാരമായ ഒരുപറ്റം തൊഴിലാളികളുടെ ദുരിതകഥ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഗള്‍ഫ് ദിസ് വീക്ക്. 130 തൊഴിലാളികളാണ് കഴിഞ്ഞാരുമാസമായി ജോലിയും ശന്പളവും ഭക്ഷണവുമില്ലാതെ തീര്‍ത്തും മോശം സാഹചര്യങ്ങളില്‍ ഷാര്‍ജയില്‍ ദുരിത ജീവിതം നയിക്കുന്നത്.

ഉടമകള്‍തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കടബാധ്യതയും മൂലം ഒരു സുപ്രഭാതത്തില്‍കന്പനി പൂട്ടി ഉടമകള്‍മുങ്ങിയതോടെയാണ് തൊഴിലാളികളുടെ ദുരിതം തുടങ്ങിയത്. കന്പനിയിലെ എഴുനൂറോളം ജോലിക്കാരില്‍വീസ കാലാവധി ബാക്കിയുണ്ടായിരുന്നവര്‍നാട്ടിലേക്ക് മടങ്ങി. വീസ കാലാവധി അവസാനിച്ച 120 പേരാണ് കഴിഞ്ഞ ജൂണ്‍മുതല്‍ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ഇവര്‍വിശപ്പടക്കുന്നത്. മാലിന്യങ്ങള്‍യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ക്യാംപും പരിസരവുമെല്ലാം വൃത്തിഹീനമായി കിടക്കുന്നു. ഈ മാസം കൂടി കഴിഞ്ഞാല്‍ക്യാംപിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്ന് ബന്ധപ്പെട്ടവര്‍ഇവരെ അറിയിച്ചിട്ടുണ്ട്.

കന്പനിയുടെ തുടക്കം മുതല്‍ജോലി ചെയ്യുന്നവരും പാസ്പോര്‍ട്ടില്‍വീസ പതിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ശന്പള കുടിശികയും ആനുകൂല്യങ്ങളുമടക്കം എണ്ണായിരം ദിര്‍ഹം മുതല്‍1.85 ദിര്‍ഹം വരെയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. ഈ പണം ലഭിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍മതിയെന്ന ആഗ്രഹം മാത്രമേ ഇപ്പോള്‍ഇവര്‍ക്കുള്ളൂ... പക്ഷേ അപ്പോഴും വീസ കാലാവധി കഴിഞ്ഞ രാജ്യത്ത് തങ്ങിയതിനുള്ള പിഴ ആര് നല്‍കുമെന്ന ചോദ്യം ബാക്കി. ജോലിക്കിടെ അപകടത്തില്‍പരുക്കേറ്റവരും ഹൃദ്രോഗികളും എല്ലാം ചികില്‍സ പോലും തേടാനാകാതെ ഇക്കൂട്ടത്തിലുണ്ട്.

കമ്പനിക്ക് ലക്ഷങ്ങള്‍വില വരുന്ന ആസ്ഥികളുണ്ടെങ്കിലും പണം കൊടുക്കാനുള്ള സ്ഥാപനങ്ങള്‍നല്‍കിയ പരാതിയില്‍ ഇവയെല്ലാം സീല്‍വച്ചിരിക്കുകയാണ്. തങ്ങളെ നാട്ടിലെത്തിക്കാന്‍ഇന്ത്യന്‍കോണ്‍സുലേറ്റിന്‍റെയും ലേബര്‍മന്ത്കാലയത്തിന്‍റെയും ഇടപെടലാണ് ഈവര്‍പ്രതീക്ഷിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :