മറ്റാരുടേയും ഇടം കയ്യേറാതെ സ്വന്തം ലൈംഗികത തിരഞ്ഞെടുക്കുന്നതിന്റെ പേരിൽ മാത്രം കുറ്റവാളികളാവുകയാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. ലൈംഗിക സ്വാതന്ത്രത്തിന് അപ്പുറമാണ് വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിൽ നിന്നുമുള്ള പുറം തള്ളൽ.
ട്രാൻസ്ജെൻഡർ സമൂഹത്തിനാവട്ടെ മൂത്രം ഒഴിക്കാൻ ടോയ്‍ലറ്റുകൾ പോലുമില്ലാത്ത അവസ്ഥ. സെക്ഷൻ 377 ന്റെ സാധുത ഭരണഘടനാ ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രതിസന്ധിയിലേക്കും അവകാശങ്ങളിലേക്കും വിരൽ ചൂണ്ടുകയാണ് ചൂണ്ടു വിരൽ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.