E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ഭീകരതയ്ക്ക് സഹായഹസ്തം നീട്ടുന്നവരെയും ഭീകരരായി കാണണമെന്ന് ബ്രിക്സ് ഉച്ചകോടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭീകരവാദികളെ മാത്രമല്ല ഭീകരതയ്ക്ക് സഹായഹസ്തം നീട്ടുന്നവരെയും ഭീകരരായി കാണണമെന്ന് ബ്രിക്സ് ഉച്ചകോടി. സമാധാനത്തിനും സാമ്പത്തികപുരോഗതിക്കും പ്രധാനതടസം ഭീകരതയാണെന്നും ഉച്ചകോടി വിലയിരുത്തി. ഭീകരതയുടെ മാതൃത്വം പാക്കിസ്ഥാന് അവകാശപ്പെട്ടതെന്ന് ഉച്ചകോടിയില്‍ പറഞ്ഞ ഇന്ത്യ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്ന് ആവശ്യപ്പെട്ടു. 

പാക്കിസ്ഥാന്റെ ഉറ്റമിത്രമായ ചൈനയെ സാക്ഷിയാക്കിയാണ് പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടച്ചത്. ഭീകരതയുടെ മാതൃത്വം പേറുന്ന രാജ്യം ഇന്ത്യയുടെ അയല്‍വാസിയാണെന്നായിരുന്നു മോദിയുടെ പരോക്ഷ പരാമര്‍ശം. ലോകമെമ്പാടമുളള ഭീകര സംഘടനകളെ കോര്‍ത്തിണക്കുന്ന പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

ഭീകരര്‍ക്കുളള എല്ലാ സഹായഹസ്തങ്ങളും മുറിച്ചുനീക്കണമെന്ന് മോദി ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു. ഭീകരതയെ ഒന്നായി കണ്ട് നേരിടണം, വേര്‍തിരിച്ചുളള നടപടികള്‍ വിപരീതഫലമുണ്ടാക്കുമെന്നും മോദി പറഞ്ഞു. സാമ്പത്തിക വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയാണ് ബ്രിക്സ് ഉച്ചകോടിയുടെ ഗോവ പ്രഖ്യാപനം. അഴിമതി, കളളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയവയ്്ക്കെതിരെ ഒന്നിച്ചു പോരാടാന്‍ ഉച്ചകോടി തീരുമാനിച്ചു. കാര്‍ഷി·ക,വ്യാപാര,ടൂറിസം മേഖലകളിലും വിനോദ കായിക മേഖലകളിലും അടക്കം പരസ്പരസഹകരണത്തിനുളള സാധ്യതകള്‍ ഉച്ചകോടി വിപുലമാക്കി. ഇന്ത്യക്കുപുറമെ ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങള്‍ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :