അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണങ്ങളില്‍ മുപ്പതുപേര്‍ മരിച്ചു. എണ്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. കാബൂള്‍ നഗരത്തിന്റെ വിവിധ മേഖലകളിലായിരുന്നു സ്ഫോടനപരമ്പര.കാണ്ടഹാറിലെ ഗവര്‍ണര്‍ ഗസ്റ്റ് ഹൗസ് ലക്ഷ്യമിട്ടു നടത്തിയ സ്ഫോടത്തില്‍ 11 പേര് മരിച്ചു. 14 പേര്‍ക്ക് സാരമായ പരുക്കേറ്റു. പരുക്കേറ്റവരില്‍ അഫ്ഗാനിസ്ഥാനിലെ യു.എ.ഇ സ്ഥാനപതിയും ഉള്‍പ്പെടുന്നു.ഹെല്‍മിങ് പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ ഏഴുപേര്‍ മരിച്ചു.അമ്പതുപേര്‍ക്ക് പരുക്കേറ്റു. ഭരണസിരാകേന്ദ്രത്തിന്റെ സമീപമേഖലയില്‍ നടത്തിയ ആക്രണങ്ങളുടെ ഉത്തരവാദിത്തം അഫ്ഗാന് താലിബാന് ഏറ്റെടുത്തു.
More in World
-
മകന് കോവിഡ് ബാധിച്ച് മരിച്ചതല്ല, ഞാന്‍ കൊന്നത്; നടുക്കുന്ന വെളിപ്പെടുത്തല്‍
-
അമേരിക്ക ഐസക്കില്‍ കണ്ട കളര്‍ഫുള്‍ രാഷ്ട്രീയം
-
നാലുവയസ്സുകാരൻ ജോർജ് രാജകുമാരനെ ഉന്നമിട്ട് ഐഎസ്
-
കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പിലാക്കി സ്പെയിന്
-
ഷെറിന് മാത്യൂസിന്റെ കൊലപാതകം: വളര്ത്തച്ഛന് വെസ്ലി മാത്യൂസ് അറസ്റ്റില്‍
-
നോവിക്കുന്ന പേര്... : ഷെറിൻ മാത്യൂസ്
-
ഷെറിൻ കൊല്ലപ്പെട്ടത് വീട്ടിൽ വച്ചുതന്നെ; നിർണായക തെളിവായി കാറിലെ ഡിഎൻഎ അവശിഷ്ടങ്ങൾ
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
സ്വത്തു ചോരുന്നു; പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് ‘നഷ്ടക്കച്ചവടം’
-
വിയറ്റ്നാമിൽ 7.1 കിലോഗ്രാം തൂക്കമുള്ള കുഞ്ഞു പിറന്നു; തൂക്കത്തിൽ ലോകത്തെ രണ്ടാമൻ
-
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
-
ഷെറിന് മാത്യൂസിനെകുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
-
സിറിയയില്‍ റാഖാ നഗരം പിടിച്ചടക്കി യു.എസ് പിന്തുണയുള്ള വിമതസേന
-
വൈറ്റ് ഹൗസിൽ ദീപം തെളിച്ച് ട്രംപിന്റെ ദീപാവലി ആഘോഷം
-
147 കിലോ ഭാരമുള്ള സ്ത്രീ ആറു വയസുകാരിയുടെ ദേഹത്തു കയറിയിരുന്നു: കുട്ടിക്ക് ദാരുണാന്ത്യം
-
കുഞ്ഞു ഷെറിനായി പ്രതീക്ഷയോടെ ലോകം
-
മൂന്നാം ലോകമഹായുദ്ധ ഭീതി: രക്ഷയ്ക്ക് 18,000 ഭൂഗര്‍ഭ അറകള്‍, ദക്ഷിണകൊറിയ ഒരുങ്ങുന്നു!
-
ചരക്കുകപ്പൽ മുങ്ങിയുണ്ടായ അപകടം: കാണാതായവരെക്കുറിച്ച് സൂചനയൊന്നുമില്ല
-
ഷെറിന് മാത്യൂസിനായി തിരച്ചിൽ ഊർജിതമാക്കി റിച്ചാര്ഡ്സന് പട്ടണം