E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

ഭിന്നലിംഗക്കാര്‍ക്ക് ഇനി അമേരിക്കന്‍ സൈന്യത്തില്‍ ജോലിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭിന്നലിംഗക്കാര്‍ക്ക് ഇനി അമേരിക്കന്‍ സൈന്യത്തില്‍ ജോലിയില്ല. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് തീരുമാനം അറിയിച്ചത്. ഭിന്നലിംഗക്കാരുടെ ആരോഗ്യപ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും സൈന്യത്തിന് ഗുണപരമാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രസിഡന്‍റിന്‍‌റെ പ്രഖ്യാപനത്തിനെതിരെ രാജ്യത്ത് പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. സൈനിക മേധാവികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്നാണ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 

ഭിന്നലിംഗക്കാരുടെ നിരന്തരമായ ആരോഗ്യപ്രശ്നങ്ങളും മറ്റ് തര്‍ക്കങ്ങളും സൈന്യത്തില്‍ അനുവദിക്കാനാവില്ലെന്ന് പ്രസിഡന്‍റ് പറയുന്നു. വിജയം മാത്രം ലക്ഷ്യമാക്കിയുള്ള സേനക്ക് ഇത് ഗുണകരമാവില്ല, അദ്ദേഹം വ്യക്തമാക്കി. ഭിന്നലിംഗക്കാര്‍ക്കുവേണ്ടി ബറാക് ഒബാമ നടപ്പാക്കിയ സുപ്രധാനപദ്ധതിയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. പതിനായിരത്തിനടുത്ത് ഭിന്നലിംഗക്കാരാണ് നിലവില്‍ അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നത്. വ്യക്തിസ്വാതന്ത്രയത്തിനു മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്ന് ഭിന്നലിംഗക്കാരുടെ സംഘടന അഭിപ്രായപ്പെട്ടു. എന്നാല്‍ തീരുമാനം തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് അറിയിച്ചു. 

യുദ്ധരംഗത്തുള്ളവരെ തിരിച്ചുവിളിക്കുമോ എന്ന ചോദ്യത്തിന് തീരുമാനം സൈന്യത്തിന്‍േതാണ് എന്നായിരുന്നു വക്താവിന്‍റെ മറുപടി. റഷ്യന്‍ ബന്ധവും ഒബാമ കെയറുമുണ്ടാക്കിയ വിവാദങ്ഹളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പുതിയ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, ഭിന്നലിംഗക്കാരോട് അനുഭാവമുണ്ടെന്ന് പ്രചാരണവേളയില്‍ പറഞ്ഞെങ്കിലും തന്‍റെ ഉറച്ച അനുയായികളായ യാഥാസ്ഥിതികരെ പ്രീണിപ്പിക്കാണ് ട്രംപിന്‍റെ ശ്രമമെന്നും സൂചനയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :