ഉത്തര കൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാനുളള നീക്കവുമായി അമേരിക്ക. ഉത്തര കൊറിയയെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കുന്ന രാജ്യങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് തീരുമാനം. യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് കാൾ വിൻസൻ കൊറിയൻ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് കൊറിയയുടെ അഭ്യാസപ്രകടനം. ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങിനിൽക്കുന്ന വമ്പൻ സേനയാണ് ഉത്തര കൊറിയയ്ക്ക് ഉള്ളതെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. യുദ്ധഭീതി നിലനിർത്തി യുഎസിന്റെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തിയതോടെയാണ് ഉത്തര കൊറിയ സൈനികാഭ്യാസം നടത്തിയത്. ഉത്തര കൊറിയൻ ഏകാധിപതി അഭ്യാസ പ്രകടനങ്ങൾ കാണാൻ എത്തിയിരുന്നുവെന്നാണു റിപ്പോർട്ട്.
More in World
-
മകന് കോവിഡ് ബാധിച്ച് മരിച്ചതല്ല, ഞാന്‍ കൊന്നത്; നടുക്കുന്ന വെളിപ്പെടുത്തല്‍
-
അമേരിക്ക ഐസക്കില്‍ കണ്ട കളര്‍ഫുള്‍ രാഷ്ട്രീയം
-
നാലുവയസ്സുകാരൻ ജോർജ് രാജകുമാരനെ ഉന്നമിട്ട് ഐഎസ്
-
കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പിലാക്കി സ്പെയിന്
-
ഷെറിന് മാത്യൂസിന്റെ കൊലപാതകം: വളര്ത്തച്ഛന് വെസ്ലി മാത്യൂസ് അറസ്റ്റില്‍
-
നോവിക്കുന്ന പേര്... : ഷെറിൻ മാത്യൂസ്
-
ഷെറിൻ കൊല്ലപ്പെട്ടത് വീട്ടിൽ വച്ചുതന്നെ; നിർണായക തെളിവായി കാറിലെ ഡിഎൻഎ അവശിഷ്ടങ്ങൾ
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
സ്വത്തു ചോരുന്നു; പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് ‘നഷ്ടക്കച്ചവടം’
-
വിയറ്റ്നാമിൽ 7.1 കിലോഗ്രാം തൂക്കമുള്ള കുഞ്ഞു പിറന്നു; തൂക്കത്തിൽ ലോകത്തെ രണ്ടാമൻ
-
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
-
ഷെറിന് മാത്യൂസിനെകുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
-
സിറിയയില്‍ റാഖാ നഗരം പിടിച്ചടക്കി യു.എസ് പിന്തുണയുള്ള വിമതസേന
-
വൈറ്റ് ഹൗസിൽ ദീപം തെളിച്ച് ട്രംപിന്റെ ദീപാവലി ആഘോഷം
-
147 കിലോ ഭാരമുള്ള സ്ത്രീ ആറു വയസുകാരിയുടെ ദേഹത്തു കയറിയിരുന്നു: കുട്ടിക്ക് ദാരുണാന്ത്യം
-
കുഞ്ഞു ഷെറിനായി പ്രതീക്ഷയോടെ ലോകം
-
മൂന്നാം ലോകമഹായുദ്ധ ഭീതി: രക്ഷയ്ക്ക് 18,000 ഭൂഗര്‍ഭ അറകള്‍, ദക്ഷിണകൊറിയ ഒരുങ്ങുന്നു!
-
ചരക്കുകപ്പൽ മുങ്ങിയുണ്ടായ അപകടം: കാണാതായവരെക്കുറിച്ച് സൂചനയൊന്നുമില്ല
-
ഷെറിന് മാത്യൂസിനായി തിരച്ചിൽ ഊർജിതമാക്കി റിച്ചാര്ഡ്സന് പട്ടണം
related stories
Advertisement