E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:58 PM IST

Facebook
Twitter
Google Plus
Youtube

More in World

ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയങ്ങള്‍ പൊളിച്ചടുക്കി ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബറാക് ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയങ്ങള്‍ പൊളിച്ചടുക്കി ഡോണള്‍ഡ് ട്രംപ് പുതിയ ഉത്തരവിറക്കി. കല്‍ക്കരി മേഖലകളിലെ നിയന്ത്രണം എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ചരിത്രപ്രധാന ചുവടുെവപ്പാണെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍എക്സിക്യൂട്ടീവ് ഒര്‍ഡറിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് പരിസ്ഥിതിവാദികള്‍ അറിയിച്ചു. 

ഹരിത ഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കുക. ഇതായിരുന്നു ഒബാമ ശുദ്ധ ഉര്‍ജ്ജ പദ്ധതി നയത്തിന്‍റെ പ്രധാന ലക്ഷ്യം. കല്‍ക്കരി മേഖലയിലെ വലിയ നിയന്ത്രണങ്ങളായിരുന്നു ഇതില്‍ പ്രധാനം. പക്ഷെ നിയന്ത്രണങ്ങള്‍ അമേരിക്കയിലെ തൊഴിലുകള്‍ നഷ്ടപ്പെടുത്തി എന്നാണ് ട്രംപിന്‍റെ പ്രധാനവാദം. പല ഊര്‍ജ്ജ ഫാക്ടറികളും അടച്ചു പൂട്ടേണ്ടിവന്നു. ഒബാമ നയത്തിലെ അര ഡസനോളം പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍ ട്രംപ് റദ്ദ് ചെയ്തു. പൊതുസ്ഥലം പാട്ടത്തിനെടുത്തുള്ള കല്‍ക്കരിഖനന നിയന്തണം റദ്ദാക്കി. 

ഒായില്‍ ഗ്യാസ് പ്ലാന്‍റുകളില്‍ നിന്നുള്ള മീഥേയ്ന്‍ പുറന്തള്ളല്‍ നിയന്ത്രണങ്ങളിലും ഇളവു നല്‍കുന്നതാണ് ട്രംപിന്‍റെ ഊര്‍ജ്ജ സ്വതന്ത്ര നയം. ജോലി ഇല്ലാതാക്കുന്ന നയങ്ങള്‍ അവസാനിക്കുന്നു എന്ന് ട്രംപ് പറഞ്ഞു. 

 പാരീസ് ഉടമ്പടിയില്‍ ലക്ഷ്യം കൈവരിക്കാന്‍ അമേരിക്കയുടെ പങ്ക് എന്താണെന്ന് പുതിയ ഉത്തരവ് അഭിസംബോധന ചെയ്യുന്നില്ല. 

ഉത്തരവ് നടപ്പിലാക്കപ്പെട്ടാല്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ലോകത്തിന്‍റെ ചുവടുെവപ്പായ ഉടമ്പടിയോടുള്ള അമേരിക്കയുടെ പ്രതിബന്ധത തന്നെ തകരും. വരും വര്‍ഷങ്ങളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ക്രമാതീതമായി കുറയ്ക്കുമെനാനിയരുന്നു നേരത്തെയുള്ള ഉറപ്പ്. ട്രംപിന്‍റെ പുതിയ ഉത്തരവ് രാജ്യത്തിനും ലോകത്തിനും പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിസ്ഥിതി വാദികള്‍ പറയുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :